2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73,003 ആയി ഉയര്‍ന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 1,73,252 പേര്‍ക്ക് പരിക്കേറ്റു. ആക്രമണം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷവും തകര്‍ന്ന വീടുകളുടെയും
ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണം ഇസ്രായിലിനെ ആണവ ഉന്മൂലന ഭീഷണിയില്‍ നിന്ന് രക്ഷിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.




