ചില മാധ്യമങ്ങളിൽ യു.എ.ഇ ഭാഷാശൈലിയും സാംസ്കാരിക ചിഹ്നങ്ങളും വളച്ചൊടിക്കപ്പെടുന്നതാണ് സ്വദേശികളല്ലാത്തവർ യു.എ.ഇ ശൈലയിൽ ചാനലുകളിൽ സംസാരിക്കുന്നത് വിലക്കാൻ കാരണം.
യു.എ.ഇ സമൂഹത്തിന്റെ ശരിയായ ഐഡന്റിറ്റി മറ്റുള്ളവരിൽ എത്തിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയതെന്നും അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് വ്യക്തമാക്കി.
Monday, July 28
Breaking:
- ‘ഫയർ ആൻഡ് ആശ്’; അവതാർ മൂന്നാം ഭാഗത്തിന്റെ ട്രെയിലർ പുറത്തുവിട്ട് ജെയിംസ് കാമറൂൺ _VIDEO
- ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ
- ഗാസ യുദ്ധം ഫലസ്തീനികൾക്കെതിരായ വംശഹത്യയെന്ന് ഇസ്രായിലിലെ മനുഷ്യാവകാശ സംഘടനകൾ
- ആഗോള മലയാളികളുടെ സംഘടനയായ ഡബ്ല്യു.എം.സിക്ക് മുപ്പത് വയസ്സ്
- നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ, നിർണായക നീക്കം നടന്നതായി കാന്തപുരം