തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്റെയും (എം.ജി.ആർ) ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂർ കാട്ടൂർ സ്വദേശിനിയായ കെ.എം. സുനിത എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചു. ജയലളിതയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുനിത ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
Wednesday, March 18
Breaking:
- ഈദ് ഗാഹുകളില്ല; യുഎഇയിൽ ഈ ചെറിയ പെരുന്നാൾ നിസ്കാരം പള്ളികളിൽ മാത്രം
- മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
- പെരുന്നാള്‍ ദിനം മഴക്ക് സാധ്യത; നമസ്കാരം പള്ളികളില്‍ മതിയെന്ന് മന്ത്രാലയം
- ഇറാന് ആക്രമണം: റിയാദില്‍ അറബ്, ഇസ്ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
- ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
