തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്റെയും (എം.ജി.ആർ) ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂർ കാട്ടൂർ സ്വദേശിനിയായ കെ.എം. സുനിത എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചു. ജയലളിതയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുനിത ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
Wednesday, May 6
Breaking:
- ഹോര്‍മുസില്‍ സൈനിക നടപടി നിര്‍ത്തിവെച്ചത് സമാധാനം പ്രോത്സാഹിപ്പിക്കുമെന്ന് ഷെഹബാസ് ഷെരീഫ്
- മേഖലാ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ-സൗദി സഹകരണം
- യുദ്ധം അവസാനിപ്പിക്കുന്ന കരാറിലേക്ക് അമേരിക്കയും ഇറാനും അടുക്കുന്നു, 48 മണിക്കൂറിനുള്ളില്‍ വഴിത്തിരിവുണ്ടാകും
- നയതന്ത്രവും പ്രതിരോധവും ഒരേപോലെ; ചൈനയുമായി ചർച്ച നടത്തി ഇറാൻ
- അൻവർ സാദത്തിന്റെ ആർട്ട് എക്സിബിഷൻ ലുസൈലിൽ തുടരുന്നു; വ്യാഴാഴ്ച വാഴയൂർ സർവീസ് ഫോറത്തിന്റെ ‘സ്നേഹാദരം’
