തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്റെയും (എം.ജി.ആർ) ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂർ കാട്ടൂർ സ്വദേശിനിയായ കെ.എം. സുനിത എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചു. ജയലളിതയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുനിത ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
Saturday, August 1
Breaking:
- സൗദിയിലെ പ്രവാസികള്‍ ആറു മാസത്തിനിടെ സ്വദേശങ്ങളിലേക്ക് അയച്ചത് 8,529 കോടി റിയാല്‍
- യെമനിൽ ഇടിമിന്നലേറ്റ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
- ഇറാനെതിരെ കര ഉപരോധം ഏർപ്പെടുത്താൻ നീക്കം; വൻ ആക്രമണത്തിന് യു.എസും ഇസ്രായേലും തയ്യാറെടുക്കുന്നു
- സൗദിയിലെ അസീർ പ്രവിശ്യയിലും കനത്ത മഴ, ജീപ്പ് ഡ്രൈവർ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു
- കേരളത്തിലുടനീളം അതിതീവ്ര മഴ, മൂന്നു മരണം; പലയിടത്തും ഉരുൾപൊട്ടൽ, ജാഗ്രത പാലിക്കണം




