നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ മനുഷ്യത്വപരമായ നിലപാടോടെ ഇടപെട്ടതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. യെമനിലെ പണ്ഡിതരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സംഭവത്തിന്റെ വസ്തുതകൾ വിശദീകരിച്ച് അവരെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം മനുഷ്യത്വത്തിന് പ്രാധാന്യം നൽകുന്ന മതമാണെന്നും, ജാതിയോ മതമോ വേർതിരിക്കാതെ മനുഷ്യനെന്ന നിലയിൽ താൻ ഈ വിഷയത്തിൽ ഇടപെട്ടതായും അദ്ദേഹം വ്യക്തമാക്കി.
Friday, July 17
Breaking:
- ഫലസ്തീന് ഡോക്ടര്‍ ഹുസാം അബൂസഫിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാരീസില്‍ പ്രകടനം
- ടി. അബ്ദുല്‍ മജീദിന് കേളി യാത്രയയപ്പ് നല്കി
- അക്കാഫ് ഇവെന്റ്സ് കഥാമത്സര വിജയികളെ പ്രഖ്യാപിച്ചു
- ആറു മാസത്തിനിടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ രണ്ടര കോടിയോളം യാത്രക്കാര്‍
- ഇറാനെതിരായ യുദ്ധത്തിൽ ഖത്തർ പങ്കാളിയാകുമെന്ന ഇസ്രായിൽ വാദം പച്ചക്കള്ളം


