2026-ലെ ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 ലേക്ക് ജപ്പാൻ മുന്നേറുകയാണ്. എന്നാൽ, അവർ ആഗ്രഹിച്ചതുപോലെ ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായിട്ടല്ല ഈ മുന്നേറ്റം എന്ന് മാത്രം.
Browsing: fifa world cup 2026
2026 ഫിഫ ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളിലൊന്നിന് ബോസ്റ്റണിലെ ജിലറ്റ് സ്റ്റേഡിയം വേദിയാകുന്നു.
ലോകകപ്പ് ചരിത്രത്തിൽ അപൂർവമായി നടക്കുന്ന ഒരു റെക്കോർഡിന് നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങൾ വഴിയൊരുക്കുകയാണ്. ഒരു മത്സരം പോലും വിജയിക്കാതെ, കളിച്ച മൂന്ന് കളികളും സമനിലയാക്കി രണ്ട് ടീമുകൾ അടുത്ത റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടാനുള്ള സാധ്യതയാണ് ഇപ്പോൾ ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്.
ഫിഫ ലോകകപ്പിന്റെ ആവേശകരമായ ചില ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായതോടെ പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 32) പോരാട്ടങ്ങളുടെ ചിത്രങ്ങൾ വ്യക്തമായി വരുകയാണ്.
ലോകകപ്പ് ഗ്രൂപ്പ് സിയിലെ അവസാന ഘട്ട ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന്. രണ്ട് മത്സരങ്ങൾപൂർത്തിയായപ്പോൾ പ്രവചനാതീതമായ അവസ്ഥയിലാണ് കാര്യങ്ങൾ.
ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെയും ഗ്രൂപ്പ് എയിലെയും നിർണായകമായ അവസാന റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും.
കരുത്തരായ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഘാന അട്ടിമറി വീര്യം പുറത്തെടുത്തപ്പോൾ, ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം പനാമയെ കീഴടക്കി ക്രൊയേഷ്യ ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്തി
ലോകകപ്പ് ഗ്രൂപ്പ് എൽ പോരാട്ടങ്ങൾ കൂടുതൽ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുന്നു. പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 32) ലക്ഷ്യമിട്ട് പ്രമുഖ ടീമുകൾ ഇന്ന് രണ്ടാം മത്സരത്തിനായി ബൂട്ട് കെട്ടുമ്പോൾ ഗ്രൂപ്പിൽ പ്രവചനാതീതമായ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്. ആദ്യ മത്സരങ്ങളിൽ വിജയം നേടിയ ഇംഗ്ലണ്ടും ഘാനയും ഇന്ന് നേർക്കുനേർ വരുമ്പോൾ, തോൽവി വഴങ്ങിയ മുൻ റണ്ണറപ്പുകളായ ക്രൊയേഷ്യക്ക് ഇന്ന് പനാമയ്ക്കെതിരെ ജയം അനിവാര്യമാണ്.
ഫിഫ ലോകകപ്പിൽ ഇന്ന് നിർണായക പോരാട്ടങ്ങൾ. ഗ്രൂപ്പ് കെ-യിലെ ആദ്യ മത്സരത്തിൽ ഡിആർ കോംഗോയോട് സമനില വഴങ്ങി നിരാശപ്പെടുത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് ഉസ്ബെക്കിസ്ഥാനെ നേരിടും.
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെ മത്സരത്തിൽ അൾജീരിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ജോർദാന്റെ അരങ്ങേറ്റ ലോകകപ്പ് പോരാട്ടം അവസാനിച്ചു





