ഒടുവിൽ ലോകം കാത്തിരുന്ന ആ ക്ലാസിക് പോരാട്ടത്തിന് വേദിയുണരുകയായി. തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ച് കിരീടം നിലനിർത്താൻ ലയണൽ മെസ്സിയും അർജന്റീനയും കോപ്പുകൂട്ടുമ്പോൾ, 1966-ലെ കിരീടനേട്ടത്തിന് ശേഷം നീണ്ട 60 വർഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടുമൊരു ഫൈനലിലേക്ക് മുന്നേറാനാണ് തോമസ് ട്യുച്ചലിന്റെ ഇംഗ്ലണ്ട് ബൂട്ട് കെട്ടുന്നത്.
Monday, August 31
Breaking:
- അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം നേതാവിനെ ഹൈദരാബാദിൽ കുത്തിക്കൊന്നു
- വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ നാലു ഫലസ്തീനികള്‍ക്ക് പരിക്ക്
- ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിനു നേരെ ആക്രമണം
- ബഹ്റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം
- ഞങ്ങൾ മതത്തെ പഠിച്ചവരാണ്, പറയൽ നിർബന്ധമാണ്. അതു നിർത്താൻ ആർക്കും കഴിയില്ല- കാന്തപുരം
