ഒടുവിൽ ലോകം കാത്തിരുന്ന ആ ക്ലാസിക് പോരാട്ടത്തിന് വേദിയുണരുകയായി. തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ച് കിരീടം നിലനിർത്താൻ ലയണൽ മെസ്സിയും അർജന്റീനയും കോപ്പുകൂട്ടുമ്പോൾ, 1966-ലെ കിരീടനേട്ടത്തിന് ശേഷം നീണ്ട 60 വർഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടുമൊരു ഫൈനലിലേക്ക് മുന്നേറാനാണ് തോമസ് ട്യുച്ചലിന്റെ ഇംഗ്ലണ്ട് ബൂട്ട് കെട്ടുന്നത്.
Wednesday, July 15
Breaking:
- മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: യുവതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചു
- ഇറാൻ ഏജന്റിന് സൈനിക ദൃശ്യങ്ങൾ ചോർത്തി നൽകി; ഇസ്രായിൽ സൈനികന് അഞ്ച് വർഷം തടവ്
- മെസ്സി ആദ്യമായി ഇംഗ്ലണ്ടിനെതിരെ ബൂട്ട് കെട്ടുമ്പോൾ; തുടർച്ചയായി ഫൈനൽ ലക്ഷ്യമിട്ട് അർജന്റീനയും, 60 വർഷങ്ങൾക്ക് ശേഷം കലാശ പോരാട്ടത്തിലെത്താൻ ഇംഗ്ലണ്ടും
- ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷാ റദ്ദാക്കൽ: സുപ്രീംകോടതി അടുത്തയാഴ്ച വാദം കേൾക്കും
- നീതിക്ക് വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ; യുഎസ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
