ഇറാന്റെ ഉന്നത സൈനിക കമാൻഡറും സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫുമായ മേജർ ജനറൽ അലി ഷാദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഈ വാദം ഇറാൻ ശക്തമായി നിഷേധിച്ചു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തെഹ്റാന്റെ കേന്ദ്രഭാഗത്തുള്ള ഒരു കമാൻഡ് സെന്റർ ആക്രമിച്ചതായി ഇസ്രായേൽ സൈനിക വക്താവ് അവിചായ് അഡ്രഇ എക്സ് വഴി അറിയിച്ചു.
Thursday, May 14
Breaking:
- മേജർ ലീഗ് സോക്കർ; ആവേശ പോരാട്ടത്തിൽ മയാമി, മിന്നിത്തിളങ്ങി ലിയോ
- പ്രീമിയർ ലീഗ്; പാലസിനെ തകർത്ത് സിറ്റി, കിരീടപ്പോരാട്ടം ഉജ്ജ്വലം
- വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷം ലെബനോനില്‍ 10,000 വീടുകള്‍ തകര്‍ത്തു
- നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചിട്ടില്ല, ഇസ്രായിലി സൈനിക പ്രതിനിധി സംഘത്തെ സ്വീകരിച്ചിട്ടില്ലെന്നും യു.എ.ഇ
- റഹീം മോചനം അടുത്ത ആഴ്ച; ഇന്ത്യൻ എംബസി എമർജൻസി പാസ്പോർട്ട് തയ്യാറാക്കി, നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഊർജിത ശ്രമം


