ഇറാന്റെ ഉന്നത സൈനിക കമാൻഡറും സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫുമായ മേജർ ജനറൽ അലി ഷാദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഈ വാദം ഇറാൻ ശക്തമായി നിഷേധിച്ചു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തെഹ്റാന്റെ കേന്ദ്രഭാഗത്തുള്ള ഒരു കമാൻഡ് സെന്റർ ആക്രമിച്ചതായി ഇസ്രായേൽ സൈനിക വക്താവ് അവിചായ് അഡ്രഇ എക്സ് വഴി അറിയിച്ചു.
Friday, July 3
Breaking:
- ആണവ വിഷയത്തില്‍ തങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഇറാന് അംഗീകരിച്ചതായി ട്രംപ്
- ഇറാനെതിരെ രൂക്ഷവിമർശനവുമായി അമേരിക്ക; ഹോർമുസ് കടലിടുക്കിലെ നടപടികൾക്കെതിരെ യു.എന്നിൽ വാക്പോര്
- ഓസ്ട്രിയ കടന്ന് സ്പെയിൻ അവസാന 16ൽ; പ്രീ ക്വാർട്ടറിൽ പോർച്ചുഗലുമായി മഹാപോരാട്ടം
- ബഹ്റൈനെതിരായ ഇറാന് ആക്രമണത്തില്‍ രക്ഷാ സമിതി നടപടിയെടുക്കണമെന്ന് അല്‍സയ്യാനി
- നാടകീയതയുടെ കൊടുമുടി; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ


