സൗദിയിൽ തങ്ങളുടെ സ്പോൺസർഷിപ്പിനു കീഴിലുള്ള വിദേശ തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്കു കീഴിൽ ജോലി ചെയ്യാനോ സ്വന്തം നിലക്ക് ജോലികളിൽ ഏർപ്പെടാനോ പുറത്തേക്ക് വിടുന്ന തൊഴിലുടമകൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷന്റെ (കഹ്റാമ) ജീവനക്കാർക്ക് മാത്രമായി മെഡിക്കൽ ക്ലിനിക് ആരംഭിച്ചു.
