ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ ഭേദിച്ച അപൂർവമായ ഹൂത്തി ആക്രമണമാണിത്. ഇസ്രായിൽ സുരക്ഷാ കാബിനറ്റ് വൈകുന്നേരം യോഗം ചേരുമെന്ന് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
പരസ്യമായ തരത്തിൽ എതിർപ്പിലേക്ക് പോകരുതെന്ന് സതീശൻ ജിഫ്രി മുത്തുക്കോയ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു.