Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • തന്റെ ഉറ്റചങ്ങാതി ആര്യാടന്‍ വീണ്ടും തിരിച്ചുവന്നിരിക്കുന്നു: എകെ ആന്റണി
    • സ്വരാജ് ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമെന്ന് കെ.മുരളീധരന്‍
    • ഞാനും കുഞ്ഞാലിക്കുട്ടിയും പിവി അന്‍വറിനെ കൂട്ടാന്‍ പരിശ്രമിച്ചവരെന്ന് രമേശ് ചെന്നിത്തല
    • ജാതിമത അടിസ്ഥാനത്തില്‍ കേരളത്തെ വിഭജിക്കാനാവില്ല എന്ന പാഠമാണ് നിലമ്പൂരെന്ന് പികെ കുഞ്ഞാലിക്കുട്ടി
    • ഹുര്‍മുസ് കടലിടുക്ക് അടക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കണം, ചൈനയുടെ സഹായം തേടി അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Latest

    അമ്പലപ്പുഴയിൽ വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു, ദൃശ്യം മോഡൽ കൊലയിലെ പ്രതി പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/11/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്ലം- കരുനാഗപ്പള്ളിയില്‍ നിന്നു കാണാതായ സ്ത്രീയെ അമ്പലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് ദൃശ്യം മോഡൽ സിനിമയിൽ കൊല്ലപ്പെടുത്തിയത്. കഴിഞ്ഞ ആറാം തീയതി മുതലാണ് ഇവരെ കാണാതായത്. വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന അമ്പലപ്പുഴ കാരൂര്‍ ജയചന്ദ്രനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. കൊല നടത്തിയ ശേഷം ജയലക്ഷ്മിയുടെ മൊബൈൽ കെ.എസ്.ആർ.ടി.സി ബസിൽ ഉപേക്ഷിക്കുകയായിരുന്നു. മൊബൈൽ പിന്നീട് ബസ് ഡ്രൈവർ പോലീസിന് കൈമാറിയതോടെയാണ് കൊലപാതകത്തിൽ തുമ്പുണ്ടായത്. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് മൊബൈൽ ഉപേക്ഷിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്യുകയായിരുന്നു. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടത്. പതിമൂന്നിനാണ് ഇവരെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. വിജയലക്ഷ്മിയുടെ സ്കൂട്ടർ പോലീസ് കണ്ടെത്തി.

    മൃതദേഹം പുറത്തെടുക്കുന്ന നടപടി പോലീസ് തുടങ്ങി. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന വിജയലക്ഷ്മിയുമായി ജയചന്ദ്രൻ അടുപ്പത്തിലായിരുന്നു. കേരള പോലീസ് സമർത്ഥമായാണ് കേസ് അന്വേഷിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ambalapuzha Vijayalakshmi
    Latest News
    തന്റെ ഉറ്റചങ്ങാതി ആര്യാടന്‍ വീണ്ടും തിരിച്ചുവന്നിരിക്കുന്നു: എകെ ആന്റണി
    23/06/2025
    സ്വരാജ് ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമെന്ന് കെ.മുരളീധരന്‍
    23/06/2025
    ഞാനും കുഞ്ഞാലിക്കുട്ടിയും പിവി അന്‍വറിനെ കൂട്ടാന്‍ പരിശ്രമിച്ചവരെന്ന് രമേശ് ചെന്നിത്തല
    23/06/2025
    ജാതിമത അടിസ്ഥാനത്തില്‍ കേരളത്തെ വിഭജിക്കാനാവില്ല എന്ന പാഠമാണ് നിലമ്പൂരെന്ന് പികെ കുഞ്ഞാലിക്കുട്ടി
    23/06/2025
    ഹുര്‍മുസ് കടലിടുക്ക് അടക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കണം, ചൈനയുടെ സഹായം തേടി അമേരിക്ക
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version