Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 28
    Breaking:
    • പ്രമേഹ നിരീക്ഷണത്തിനുള്ള ലോകത്തിലെ ആദ്യത്തെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ സൗദിയില്‍
    • 145 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റ് ചെയ്‌ത്‌ ഏഴ് മാസം ഗർഭിണിയായ വനിതാ കോൺസ്റ്റബിൾ
    • ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ സഹായം 403 പേർക്ക് വിതരണം ചെയ്തു
    • കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനി വിരലുകള്‍ വേണ്ട, പുതിയ നേട്ടവുമായി സൗദി എ.ഐ കമ്പനി
    • കിംഗ് ഫൈസല്‍ ആശുപത്രി ജീന്‍, സെല്‍ തെറാപ്പി നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    16 വയസുകാരിയെ പീഡിപ്പിച്ച കേസ് സമഗ്രമായ അന്വേഷണം വേണമെന്ന് വിവിധ സംഘടനകൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/08/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    rape
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– നാദാപുരത്ത് 16 വയസുകാരി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സമഗ്രമായ അന്യേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് അടക്കമുള്ള നിരവധി സംഘടനകൾ രംഗത്ത്. പ്രതികളെയും ഒത്താശ ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

    നീതിപൂർവ്വമായ അന്വേഷണം നടത്തി സത്യം ബോധ്യപ്പെടുത്തണം. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആവോലത്തുള്ള ഇഹാബ് ആയുർവേദ കേന്ദ്രത്തിലെ ഡോക്ടർ അറസ്റ്റിലായത്. ഇതിനു മുമ്പ് കുട്ടിയുടെ പിതാവിനെ പോലീസ് പോക്‌സോ കേസ് ചുമത്തിയ അറസ്റ്റ് ചെയ്തിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗർഭഛിദ്രം നടത്തുന്നതിനു മുമ്പ് ശേഖരിച്ച ഡിഎൻഎയും പിതാവിന്റെ ഡിഎൻഎയും പരിശോധിച്ച ഫലം പുറത്തു വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. പിതാവും ഡോക്ടർ ശ്രാവണും പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പോലീസ് നിഗമനം. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കുന്നത് വരെ ജാഗ്രതയോടെ മുന്നിൽ തന്നെയുണ്ടാവുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു.

    Read more: 16 വയസുകാരിയെ പീഡിപ്പിച്ച കേസ് സമഗ്രമായ അന്വേഷണം വേണമെന്ന് വിവിധ സംഘടനകൾ
    വിദ്യാർഥിനിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Allegation Arrested father Justice Rape
    Latest News
    പ്രമേഹ നിരീക്ഷണത്തിനുള്ള ലോകത്തിലെ ആദ്യത്തെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ സൗദിയില്‍
    27/10/2025
    145 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റ് ചെയ്‌ത്‌ ഏഴ് മാസം ഗർഭിണിയായ വനിതാ കോൺസ്റ്റബിൾ
    27/10/2025
    ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ സഹായം 403 പേർക്ക് വിതരണം ചെയ്തു
    27/10/2025
    കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനി വിരലുകള്‍ വേണ്ട, പുതിയ നേട്ടവുമായി സൗദി എ.ഐ കമ്പനി
    27/10/2025
    കിംഗ് ഫൈസല്‍ ആശുപത്രി ജീന്‍, സെല്‍ തെറാപ്പി നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു
    27/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version