Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 1
    Breaking:
    • ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; വാളയാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
    • ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ അവസാന സംഘവും മക്കയിലെത്തി
    • വിസിറ്റ് വിസക്കാര്‍ക്ക് അഭയം നല്‍കിയ പ്രവാസി മക്കയിൽ അറസ്റ്റില്‍
    • സൗദിയിലെ ബീഷയിൽ മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടു, മരിച്ചത് കാസർക്കോട് സ്വദേശി
    • ദുബായ് ബസുകളിൽ ഗർഭിണികൾക്കും അമ്മമാർക്കും മുൻഗണനാ സീറ്റുകൾ വരുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ലെബനോനിലെ സമാന സാഹചര്യം ഉണ്ടായേക്കുമെന്ന ആശങ്കയിൽ ഹമാസ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌31/05/2025 Kerala Latest Middle East 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ: ഗാസ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മുന്നോട്ടുവെച്ച നിർദേശത്തിലെ വ്യവസ്ഥകളിൽ ഹമാസ് വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാർ ഉണ്ടായിട്ടും ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങൾ തുടരുന്ന ലെബനോനിൽ സംഭവിക്കുന്നത് പോലെ, അറുപതു ദിവസത്തെ വെടിനിർത്തൽ കാലയളവിനുള്ള കരാർ ശക്തമല്ലെന്നും ഇസ്രായിലിന് വീണ്ടും ഗാസയെ ആക്രമിക്കാൻ സാധിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

    വിറ്റ്‌കോഫിന്റെ നിർദേശം ശ്രദ്ധാപൂർവ്വം പഠിക്കുന്നുണ്ടെന്ന് ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫലസ്തീൻ മറ്റു ഫലസ്തീൻ വിഭാഗങ്ങളുമായി കൂടിയാലോചിക്കുന്നുണ്ടെന്നും ഹമാസ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രസ്ഥാനത്തിന്, ഈ വിഷയം അംഗീകാരത്തിന്റെ മാത്രം കാര്യമല്ല, വിശദീകരണങ്ങളും ഒരുപക്ഷേ ഭേദഗതികളും ആവശ്യമാണെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞു. നിർദേശത്തിലെ വ്യക്തമല്ലാത്ത വിഷയങ്ങളെ കുറിച്ച് ഉറപ്പുകൾ ലഭിച്ച ശേഷം, പ്രത്യേകിച്ച് മാനുഷിക സഹായവുമായി ബന്ധപ്പെട്ട് ചില ഭേദഗതികൾ വരുത്തിയാൽ ഇപ്പോൾ മുന്നോട്ടുവെച്ചതുപോലെ നിർദേശത്തിന് അംഗീകാരം നൽകാനുള്ള സാധ്യത മറ്റു ഹമാസ് വൃത്തങ്ങൾ തള്ളിക്കളഞ്ഞില്ല.

    അതിനിടെ, ഗാസയിലെ സാഹചര്യത്തിൽ കൂടുതൽ ഉറച്ച അന്താരാഷ്ട്ര നിലപാട് സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ ഇസ്രായിൽ കടുത്ത ആക്രമണം അഴിച്ചുവിട്ടു. ജൂത രാഷ്ട്രത്തിനെതിരെ മാക്രോൺ കുരിശുയുദ്ധം നടത്തുകയാണെന്ന് ഇസ്രായിൽ ആരോപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza hamaz fearing Lebanon similar situation
    Latest News
    ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; വാളയാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
    01/06/2025
    ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ അവസാന സംഘവും മക്കയിലെത്തി
    01/06/2025
    വിസിറ്റ് വിസക്കാര്‍ക്ക് അഭയം നല്‍കിയ പ്രവാസി മക്കയിൽ അറസ്റ്റില്‍
    01/06/2025
    സൗദിയിലെ ബീഷയിൽ മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടു, മരിച്ചത് കാസർക്കോട് സ്വദേശി
    01/06/2025
    ദുബായ് ബസുകളിൽ ഗർഭിണികൾക്കും അമ്മമാർക്കും മുൻഗണനാ സീറ്റുകൾ വരുന്നു
    01/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.