Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    പ്ലസ് വൺ വിദ്യാർത്ഥിനി ചാലിയാറിൽ കൊല്ലപ്പെട്ട കേസ്; കരാട്ടെ അധ്യാപകന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌19/09/2024 India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: കരാട്ടെ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനി ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ റിമാൻഡിലുള്ള കരാട്ടെ അധ്യാപകന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി തളളി.

    കേസിലെ മുഖ്യ പ്രതി മലപ്പുറം ജില്ലയിലെ വാഴക്കാട് ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലി(48)യുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ സുപ്രിം കോടതി ബഞ്ച് തള്ളിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75

    കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ചാണ് കോടതി നടപടി. നേരത്തെ പീഡന പരാതി ഉന്നയിച്ച പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ അന്വേഷണം നടക്കുകയും കരാട്ടെ പഠിപ്പിച്ച സിദ്ദീഖ് അലി തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നും കുടുംബം ആവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ചാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്.

    കഴിഞ്ഞ ഫെബ്രുവരി 19-നാണ് 17-കാരിയെ ചാലിയാർ പുഴയിലെ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നിരവധി പെൺകുട്ടികൾ പ്രതിക്കെതിരെ പീഡന പരാതിയുമായി രംഗത്തുവരികയും പോലീസ് ഇയാൾക്കെതിരേ ആറ് കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. ഈയിടെ പ്രതിക്കെതിരേ ജില്ല പോലീസ് മേധാവിയുടെ റിപോർട്ട് പ്രകാരം മലപ്പുറം ജില്ല കലക്ടർ വി.ആർ വിനോദ് കാപ കേസും ചുമത്തിയിട്ടുണ്ട്. പ്രതിക്കെതിരേ നേരത്തെയും പീഡന പരാതികൾ ഉയർന്നെങ്കിലും ഭീഷണിപ്പെടുത്തിയും മറ്റും പ്രതി ഇരകളോട് പിൻവലിപ്പിക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bail plea chaliyar river Court rejected Karatta teacher Pocso SC student murder case
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.