Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • സിന്ദൂറിനും ചോരക്കും ഒരേ നിറം, ഓപ്പറേഷന്‍ സിന്ദൂറിനു പിന്നിലെ വേദനയും പ്രതീകവും
    • പലായനത്തിനിടെ പാക് ഷെൽ പൊട്ടിത്തെറിച്ച് ഇരട്ട കുട്ടികൾ മരിച്ചു, കണ്ണീരോടെ പൂഞ്ച്
    • സമാധാനത്തിനായി പ്രാര്‍ഥിച്ച് യു.എ.ഇയിലെ ഇന്ത്യ- പാക് പ്രവാസികള്‍
    • സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    • ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ജോലിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്താല്‍ 10 ലക്ഷം റിയാല്‍ പിഴ; പുതിയ നീക്കവുമായി സൗദി തൊഴില്‍മന്ത്രാലയം

    FirdouseBy Firdouse21/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ജോലിയില്ലാതെ തൊഴിലാളികളെ വിദേശരാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്ന സ്‌പോണ്‍സര്‍മാര്‍ക്കെതിരെ കര്‍ശന നടപടിക്ക് നീക്കവുമായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം. സ്‌പോണ്‍സറുടെ അടുത്ത് ജോലിയില്ലാതെ ഗാര്‍ഹിക, പ്രൊഫഷണല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് കൊണ്ടുവരുന്ന നടപടി പത്ത് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കുന്ന കുറ്റമാക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇസ്തിത്‌ലാ പ്ലാറ്റ്‌ഫോം വഴി പൊതുജനാഭിപ്രായം തേടുകയാണിപ്പോള്‍ മന്ത്രാലയം.
    തന്റെയടുത്ത് ജോലിയില്ലെങ്കില്‍ ആര്‍ക്കും ഒരു തൊഴിലാളിയെയും റിക്രൂട്ട് ചെയ്തുകൊണ്ടുവരാനാകില്ല. അങ്ങനെ ചെയ്താല്‍ അത് കുറ്റകരമാണ്. രണ്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ റിയാല്‍ പിഴ നല്‍കേണ്ടിവരും. വിദേശികളായ തൊഴിലുടമകളാണ് അത് ചെയ്തതെങ്കില്‍ നാടുകടത്തും. മന്ത്രാലയം വ്യക്തമാക്കി. ലൈസന്‍സില്ലാതെ തൊഴില്‍സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം റിയാല്‍ വരെയാണ് പിഴ. വിദേശികളെ നാടുകടത്തും. ഇത്തരം നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി കോടതിയില്‍ ഹാജറാക്കും. സൗദി പൗരന്മാരും പ്രവാസികളും തൊഴില്‍ സേവനങ്ങള്‍ക്ക് ഇടനിലക്കാരായി നില്‍കുന്ന പ്രവണത കുറ്റകരമാക്കുകയാണ് ലക്ഷ്യമെന്നും ഇത് തൊഴില്‍ നിമയങ്ങളില്‍ ചേര്‍ക്കുമെന്നും മന്ത്രാലയം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Labour ministry Saudi arabia
    Latest News
    സിന്ദൂറിനും ചോരക്കും ഒരേ നിറം, ഓപ്പറേഷന്‍ സിന്ദൂറിനു പിന്നിലെ വേദനയും പ്രതീകവും
    10/05/2025
    പലായനത്തിനിടെ പാക് ഷെൽ പൊട്ടിത്തെറിച്ച് ഇരട്ട കുട്ടികൾ മരിച്ചു, കണ്ണീരോടെ പൂഞ്ച്
    10/05/2025
    സമാധാനത്തിനായി പ്രാര്‍ഥിച്ച് യു.എ.ഇയിലെ ഇന്ത്യ- പാക് പ്രവാസികള്‍
    10/05/2025
    സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    10/05/2025
    ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.