ചെങ്കടലിന്റെയും അറേബ്യന്‍ ഉള്‍ക്കടലിന്റെയും തീരങ്ങളിലും മരുഭൂമിയിലും വ്യത്യസ്ത ഇനം ആഡംബര ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് തുറക്കാനിരിക്കുന്നത്.
ഇളവ് കാലാവധി അവസാനിച്ചാല്‍ ശേഷിക്കുന്ന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പഴയപോലെ പൂര്‍ണ തോതില്‍ അവശേഷിക്കുമെന്നും കേണല്‍ മന്‍സൂര്‍ അല്‍ശക്റ പറഞ്ഞു.