Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 13
    Breaking:
    • വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട്- VIDEO
    • ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    • ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    • പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    കൈമുട്ടില്‍ നിലത്തിഴഞ്ഞ് വനിതാ സിപിഒ റാങ്ക് ജേതാക്കളുടെ പ്രതിഷേധം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/04/2025 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Protest
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– അര്‍ഹതപ്പെട്ട ജോലി നേടിയെടുക്കാന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കൈമുട്ടിലിഴഞ്ഞ് വനിതാ സിപിഒ റാങ്ക് ജേതാക്കളുടെ പ്രതിഷേധം. ഏഴു ദിവസം പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപ്പാതയില്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ വിജയിച്ച് സിവില്‍ പോലീസ് ഓഫീസേഴ്‌സ് റാങ്ക് പട്ടികയില്‍ കേറിയിട്ടും ജോലി കിട്ടാന്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരമിരിക്കേണ്ട അവസ്ഥയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

    967 പേരുള്ള ലിസ്റ്റില്‍ 232 പുതിയ ഒഴിവ് മാത്രമാണ് വന്നിരിക്കുന്നത്. ഒരു ബാച്ച് മാത്രമാണ് ജോലിക്ക് കയറിയത്. തസ്തിക ഒഴിവില്ലെന്നാണ് അധികൃതര്‍ വാദം. പക്ഷെ അടുത്ത പട്ടികയിലുള്ളവര്‍ കായികക്ഷമത പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയാണ്. ഞങ്ങള്‍ക്ക് തസ്തികയില്ലെങ്കില്‍ അവര്‍ക്ക് എവിടുന്നാണ് നിയമനം നല്‍കുക. റാങ്ക് ലിസ്റ്റിലെ മുഴുവന്‍ ആളുകളെയും നിയമിച്ചാല്‍ പോലും മുഖ്യമന്ത്രി പറഞ്ഞ 15 ശതമാനം വനിതാ പോലീസ് ആവുകയില്ല, സര്‍ക്കാറിനെ വിശ്വസിച്ചാണ് ഇത്രയും സ്ത്രീകള്‍ തെരുവിലിറങ്ങിയതെന്ന് ഉദ്യോഗാര്‍ഥി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്നലെ നിരാഹാരം അനുഷ്ഠിച്ച മേഖ എന്ന ഉദ്യോഗാര്‍ഥി കുഴഞ്ഞു വീണ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു, പകരം മറ്റൊരു ഉദ്യോഗാര്‍ഥിയായ ആതിര നിരാഹാര സമരം തുടങ്ങി. വിവിധ ജില്ലകളില്‍ നിന്നായി നൂറോളം ഉദ്യോഗാര്‍ഥികളാണ് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം നടത്തുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Police police Protes Women CPO Rank holders
    Latest News
    വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    13/06/2025
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട്- VIDEO
    13/06/2025
    ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    13/06/2025
    ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    13/06/2025
    പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    13/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version