Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 4
    Breaking:
    • ഇറാനിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ തെഹ്റാൻ പൊലീസ് കണ്ടെത്തി
    • യുഎഇയിൽ ശമ്പളം ക്രിപ്‌റ്റോ കറൻസിയിലും; ഉടൻ യാഥാർത്ഥ്യമാവുമെന്ന് വിദഗ്ധർ
    • റോയൽ ചലഞ്ചേഴ്സിന്റെ കിരീടനേട്ടത്തിൽ ജിദ്ദയിലും ആഘോഷം, കേക്ക് മുറിച്ച് ആരാധകർ
    • പൊലീസ് കള്ളനായപ്പോള്‍ തൊണ്ടി ‘സ്വന്ത’മായി, പിന്നാലെ സസ്‌പെന്‍ഷനും
    • ഈ സാല കപ്പ് നമ്‌ടെ; ഐപിഎൽ കിരീടം നേടി കോലിയും ആർസിബിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Crime

    വിളിക്കുന്നത് വിജിലൻസിൽ നിന്ന്, വിജിലന്റായി എം.എൽ.എ അനൂപ് ജേക്കബ്

    എം.എൽ.എ അനൂപ് ജേക്കബിൽ നിന്നും പണം തട്ടാൻ ശ്രമിച്ച് സൈബർ കുറ്റവാളികൾ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2025 Crime Edits Picks Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    എം.എൽ.എ അനൂപ് ജേക്കബ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    പിറവം– എം.എൽ.എ അനൂപ് ജേക്കബിൽ നിന്നും പണം തട്ടാൻ ശ്രമിച്ച് സൈബർ കുറ്റവാളികൾ. പണം ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലോടെയാണ് അനൂപ് ജേക്കബിനെ സൈബർ കുറ്റവാളികൾ വിളിക്കുന്നത്. തട്ടിപ്പുകാരാണ് വിളിക്കുന്നത് എന്ന് മനസ്സിലാക്കിയ അനൂപ് ജേക്കബ് കേസിന്റെ വിശ​ദാംഷങ്ങൾ തിരക്കയതോടെ കുറ്റവാളികൾ കോൾ കട്ട് ചെയ്യുകയായിരുന്നു. സംഭവത്തിൽ എം.എൽ.എ അനൂപ് ജേക്കബ് കൂത്താട്ടുകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

    തിങ്കളാഴ്ച രാവിലെ ബം​ഗളൂരു ടെലികമ്മ്യൂണിക്കേഷൻസ് വിജിലൻസ് വിഭാ​ഗം പി.ആർ.ഒ അഖിലേഷ് ശർമ്മയാണ് എന്ന് പരിചയപ്പെടുത്തിയ കുറ്റവാളികൾ നിങ്ങളുടെ പേരിൽ മറ്റൊരു സിം രെജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും, ആ നമ്പറിൽ നിന്നും സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചിട്ടുണ്ട് എന്നും തങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ട് എന്ന് കുറ്റവാളികൾ പറഞ്ഞു. പിഴ ഒടുക്കിയില്ലെങ്കിൽ നിങ്ങളുടെ മുഴുവൻ നമ്പറുകളും ബ്ലോക്ക് ചെയ്യുമെന്നും കുറ്റവാളികൾ ഭീഷണിപ്പെടുത്തിയതായി എം.എൽ.എ അനൂപ് ജേക്കബ് പറഞ്ഞു. ‘നിങ്ങൾ എന്ത് അടിസ്ഥാനത്തിൽ ആണ് എന്റെ ഫോൺ ബ്ലോക്ക് ചെയ്യാൻ പോകുന്നത്, അതിനുള്ള എന്ത് അധികാരമാണ് നിങ്ങൾക്കുള്ളത് എന്ന് ചോദിച്ചപ്പോൾ കുറ്റവാളികൾ കൃത്യമായ മറുപടി ഒന്നും തന്നെ ഉണ്ടായില്ല എന്ന് അനൂപ് ജേക്കബ് പറയുന്നു. തുടർന്ന് നിങ്ങൾക്കെതിരെ പോലീസ് കേസെടുക്കും എന്ന് കാർക്കശ്യത്തോടെ പറഞ്ഞപ്പോൾ ആണ് കുറ്റവാളികൾ കോൾ കട്ട് ചെയ്യുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൈബർ തട്ടിപ്പുകാർ വിളിക്കുമ്പോൾ ഭയപ്പെടേണ്ടെന്നും, ഇത് തട്ടിപ്പ് ആണെന്ന് മനസ്സിലാക്കി സൈബർ പോലീസിൽ അറിയിക്കണമെന്നും ജനങ്ങൾ ഇത്തരം തട്ടിപ്പുകളെ ജാ​ഗ്രതയോടെ നേരിടണമെന്നും എം.എൽ.എ കൂട്ടിചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Anoop Jacob Cyber crime MLA
    Latest News
    ഇറാനിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ തെഹ്റാൻ പൊലീസ് കണ്ടെത്തി
    04/06/2025
    യുഎഇയിൽ ശമ്പളം ക്രിപ്‌റ്റോ കറൻസിയിലും; ഉടൻ യാഥാർത്ഥ്യമാവുമെന്ന് വിദഗ്ധർ
    04/06/2025
    റോയൽ ചലഞ്ചേഴ്സിന്റെ കിരീടനേട്ടത്തിൽ ജിദ്ദയിലും ആഘോഷം, കേക്ക് മുറിച്ച് ആരാധകർ
    04/06/2025
    പൊലീസ് കള്ളനായപ്പോള്‍ തൊണ്ടി ‘സ്വന്ത’മായി, പിന്നാലെ സസ്‌പെന്‍ഷനും
    03/06/2025
    ഈ സാല കപ്പ് നമ്‌ടെ; ഐപിഎൽ കിരീടം നേടി കോലിയും ആർസിബിയും
    03/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version