Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, August 15
    Breaking:
    • വോട്ട് വീണ്ടും എണ്ണിയപ്പോൾ തോറ്റയാൾ ജയിച്ചു; ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീംകോടതി
    • ആംഗ്യഭാഷയിൽ ദേശീയഗാനവുമായി കരിം നഗർ ജില്ലാ കളക്ടർ, ഒപ്പം ചേർന്ന് ഉദ്യോഗസ്ഥരും ജനങ്ങളും
    • ‘അമ്മ’ ഒരു സ്ത്രീയായിരിക്കുന്നു, സിനിമയിൽ പുരുഷനോ സ്ത്രീയോ ഇല്ല: ശ്വേതാ മേനോൻ
    • ആഗസ്ത് 15 ന് സ്വാതന്ത്ര്യദിനമായി വരുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണ്?
    • ക്രിസ്ത്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ഗാന്ധിക്കൊപ്പം സവര്‍ക്കറോ; വിവാദ പോസ്റ്ററുമായി പെട്രോളിയം മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/08/2025 India Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂ‍ഡൽഹി– സ്വാതന്ത്ര്യ ദിനാശംസകളുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രാലയം ഇറക്കിയ പോസ്റ്റർ ഏറെ വിവാദത്തിൽ. ഗാന്ധിക്കു മുകളിൽ സവർക്കറെ ഉൾപ്പെടുത്തിയാണ് മന്ത്രാലയം പോസ്റ്റർ ഇറക്കിയിരിക്കുന്നത്. സവര്‍ക്കര്‍, ഗാന്ധിജി, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ജവാഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള സ്വാതന്ത്ര്യ സമര നേതാക്കൾ പോസ്റ്ററിൽ ഇല്ലെന്നതും വിവാദത്തിന്റെ മൂർച്ച കൂട്ടുകയാണ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

    ‘‘നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, നമുക്ക് ഓർമിക്കാം – ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും നാം പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നത്’’ – എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ വിമർശനവുമായി രംഗത്തു വന്നിട്ടുണ്ട്. കേന്ദ്ര പെട്രോളിയം സഹമന്ത്രിയായ സുരേഷ് ഗോപിക്കു എതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാന്ധി വധത്തിൽ പ്രതിയായിരുന്ന സവർക്കറെ പോസ്റ്ററിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുധമേനോനും രംഗത്തു എത്തിയിരുന്നു. സ്കൂളിൽ ചരിത്രം പഠിച്ചിട്ടില്ലേ എന്ന് സുരേഷ് ഗോപിയോട് ഫേസ്ബുക്കിലൂടെ സുധമേനോൻ ചോദിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP India Ministry of petroleum Suresh Gopi
    Latest News
    വോട്ട് വീണ്ടും എണ്ണിയപ്പോൾ തോറ്റയാൾ ജയിച്ചു; ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീംകോടതി
    15/08/2025
    ആംഗ്യഭാഷയിൽ ദേശീയഗാനവുമായി കരിം നഗർ ജില്ലാ കളക്ടർ, ഒപ്പം ചേർന്ന് ഉദ്യോഗസ്ഥരും ജനങ്ങളും
    15/08/2025
    ‘അമ്മ’ ഒരു സ്ത്രീയായിരിക്കുന്നു, സിനിമയിൽ പുരുഷനോ സ്ത്രീയോ ഇല്ല: ശ്വേതാ മേനോൻ
    15/08/2025
    ആഗസ്ത് 15 ന് സ്വാതന്ത്ര്യദിനമായി വരുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണ്?
    15/08/2025
    ക്രിസ്ത്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്
    15/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version