Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 4
    Breaking:
    • ദുബൈയിൽ അനധികൃത ഹെയർ ട്രാസ്പ്ലാന്റിങ് ക്ലിനിക്ക് നടത്തിപ്പുകാരൻ അറസ്റ്റിൽ
    • ഫലസ്തീൻ ബാലികയെ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്
    • റിയാദിൽ പോലീസ് വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു
    • ഗാസ വെടിനിർത്തൽ പദ്ധതി: ഹമാസിന് സമയപരിധി നിശ്ചയിച്ച് ട്രംപ്
    • ‘ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖ’ ഇസ്രായിലിന്റെ പ്രയോഗം പരിഹാസ്യമെന്ന് യു.എൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ചൈനക്ക് മേൽ അമേരിക്കയുടെ 145 ശതമാനം നികുതി ഉടനെയില്ല, വീണ്ടും മൂന്നുമാസത്തെ സാവകാശം പ്രഖ്യാപിച്ച് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/08/2025 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- ചൈനക്ക് മേൽ നൂറു ശതമാനം നികുതി ചുമത്താനുള്ള നീക്കം 90 ദിവസത്തേക്ക് കൂടി നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിൽ ഒപ്പുവെച്ചു. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേലുള്ള യുഎസ് നികുതി 145 ശതമാനമാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ട്രംപിന്റെ തീരുമാനം. ചൈനയും അമേരിക്കയും തമ്മിലുള്ള താരീഫ് ഉടമ്പടി ചൊവ്വാഴ്ച അവസാനിക്കാനിരിക്കുകയായിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് താരിഫ് 145% വരെ ഉയർത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള ചൈനീസ് താരിഫ് 125% ആയി ഉയർത്തുമെന്ന് ചൈനയും വ്യക്തമാക്കിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫെബ്രുവരിയിലും മാർച്ചിലും വാഷിംഗ്ടൺ ഏർപ്പെടുത്തിയ 10% അടിസ്ഥാന നിരക്കും 20% ഫെന്റനൈൽ സംബന്ധിയായ താരിഫുകളും ഉൾപ്പെടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് നിലവിൽ 30% തീരുവ ബാധകമാണ്. യുഎസ് ഇറക്കുമതിയുടെ നിരക്ക് 10% ആയി കുറച്ചാണ് ചൈന ഇതിനോട് പ്രതികരിച്ചത്.

    സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ചർച്ചകൾക്ക് ശേഷം, ഇക്കഴിഞ്ഞ മെയിൽ ഇരു രാജ്യങ്ങളും തങ്ങളുടെ വ്യാപാര തർക്കത്തിൽ കരാറിലെത്തി. കൂടുതൽ ചർച്ചകൾക്കായി 90 ദിവസത്തെ സാവകാശം പ്രഖ്യാപിക്കുകയും ചെയ്തു. ജൂലൈ അവസാനം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ വീണ്ടും ചർച്ച നടത്തിയെങ്കിലും സമയപരിധി കൂടുതൽ നീട്ടുന്നതിനുള്ള കരാർ പ്രഖ്യാപിച്ചിരുന്നില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America China Donald Trump
    Latest News
    ദുബൈയിൽ അനധികൃത ഹെയർ ട്രാസ്പ്ലാന്റിങ് ക്ലിനിക്ക് നടത്തിപ്പുകാരൻ അറസ്റ്റിൽ
    04/10/2025
    ഫലസ്തീൻ ബാലികയെ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്
    03/10/2025
    റിയാദിൽ പോലീസ് വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു
    03/10/2025
    ഗാസ വെടിനിർത്തൽ പദ്ധതി: ഹമാസിന് സമയപരിധി നിശ്ചയിച്ച് ട്രംപ്
    03/10/2025
    ‘ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖ’ ഇസ്രായിലിന്റെ പ്രയോഗം പരിഹാസ്യമെന്ന് യു.എൻ
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version