Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 27
    Breaking:
    • ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേർക്ക് പരുക്ക്
    • കുവൈത്തിൽ ഡോക്ടർമാർക്കെതിരെ ക്രൂര മർദനം; അന്വേഷണം ഊർജിതമാക്കി
    • തടി കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്, 3 മാസം കുടിച്ചത് ജ്യൂസ് മാത്രം ; പതിനേഴുകാരൻ മരിച്ചു
    • സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴക്കു സാധ്യത
    • വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ യാത്രക്കാരന്‍ തുറന്നു; ബെംഗളൂരു- കോഴിക്കോട് വിമാനം വൈകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World»Gaza

    ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമായ ശേഷം ഇറ്റലി അതിനെ അംഗീകരിക്കാം- ജോർജിയ മെലോണി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/07/2025 Gaza World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റോം: ഫലസ്തീൻ രാഷ്ട്രത്തെ നിലവിൽ അംഗീകരിക്കില്ലെന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി വ്യക്തമാക്കി. ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമായ ശേഷം മാത്രമേ ഇറ്റലി അതിനെ അംഗീകരിക്കൂ എന്ന് അവർ പറഞ്ഞു. “ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ഞാൻ ശക്തമായി അനുകൂലിക്കുന്നു. എന്നാൽ, അത് സ്ഥാപിതമാകുന്നതിന് മുമ്പ് അംഗീകരിക്കുന്നത് പ്രതികൂല ഫലങ്ങൾക്ക് കാരണമാകും. നിലവിലില്ലാത്ത ഒന്നിനെ കടലാസിൽ മാത്രം അംഗീകരിച്ചാൽ, പ്രശ്നം പരിഹരിക്കപ്പെട്ടതായി തോന്നിയേക്കാം, എന്നാൽ യഥാർഥത്തിൽ അത് പരിഹരിക്കപ്പെടില്ല,” മെലോണി പറഞ്ഞു.

    ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിനിടെ, 2025 സെപ്റ്റംബറിൽ യു.എൻ. ജനറൽ അസംബ്ലിയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ തീരുമാനത്തെ ഇസ്രയേലും യു.എസും അപലപിച്ചിരുന്നു. ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം ഇസ്രയേലിനെ അംഗീകരിക്കുന്നതിനോടൊപ്പം സമന്തരമായി നടക്കണമെന്ന് ഇറ്റലി വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി വ്യക്തമാക്കി. അടുത്ത കാലത്ത് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, ദ്വിരാഷ്ട്ര പരിഹാരത്തിന് പുരോഗതി കൈവരിക്കുന്നതിനാണ് മുൻഗണനയെന്നും ജർമനി സർക്കാർ വക്താവ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    diplomatic stance Giorgia Meloni Italy Palestine state
    Latest News
    ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേർക്ക് പരുക്ക്
    27/07/2025
    കുവൈത്തിൽ ഡോക്ടർമാർക്കെതിരെ ക്രൂര മർദനം; അന്വേഷണം ഊർജിതമാക്കി
    27/07/2025
    തടി കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്, 3 മാസം കുടിച്ചത് ജ്യൂസ് മാത്രം ; പതിനേഴുകാരൻ മരിച്ചു
    27/07/2025
    സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴക്കു സാധ്യത
    27/07/2025
    വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ യാത്രക്കാരന്‍ തുറന്നു; ബെംഗളൂരു- കോഴിക്കോട് വിമാനം വൈകി
    26/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version