Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • ഫ്രീകിക്ക് ഗോളുമായി മെസ്സി; പോർട്ടോയെ തകർത്ത് ഇന്റർ മയാമി
    • വർഷങ്ങൾക്ക് മുമ്പ് മരിച്ച ഡ്രൈവറുടെ കുടുംബത്തിന് സ്പോൺസർ വക ഇപ്പോഴും പണം, സൗദിയിൽനിന്ന് മറ്റൊരു കനിവിന്റെ കഥ
    • ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കും – നെതന്യാഹു
    • വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെ.കെ ലതികയുടെ പോസ്റ്റ്, വോട്ട് ചെയ്ത ഉടൻ മുക്കി
    • യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രായില്‍ ആക്രമണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തെഹ്റാന്റെ തെക്ക് ഭാഗത്തുള്ള ഇറാന്‍ ഗ്രാമമായ ഖന്ദാബിന്റെ പ്രാന്തപ്രദേശത്തുള്ള അരാക് ഘനജല ഗവേഷണ റിയാക്ടര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായില്‍ ആക്രമണം നടത്തിയതായി ഇറാന്‍ ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ പറഞ്ഞു. ഖന്ദാബിലെ ഗവേഷണ റിയാക്ടറിനും ഘനജല സമുച്ചയത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ പുതിയ ലംഘനമാണെന്ന് ഓര്‍ഗനൈസേഷന്‍ പറഞ്ഞു.

    ഇസ്രായിലിന്റെ ഭീഷണികളെയും ആക്രമണങ്ങളെയും കുറിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ ആവര്‍ത്തിച്ച് അറിയിച്ചിരുന്നെങ്കിലും ഏജന്‍സി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇറാന്‍ ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധികൃതര്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ചെയ്തിരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ആളപായമോ അപകടമോ ഉണ്ടായിട്ടില്ലെന്നും ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇസ്രായിലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. ഇന്ന് ഇറാന്‍ സൈന്യം ഇസ്രായിലിനെതിരെ ചാവേര്‍ ഡ്രോണ്‍ ആക്രമണത്തിന്റെ ആറാം ഘട്ടം ആരംഭിച്ചു. ഇസ്രായില്‍ സൈന്യം ഇറാനില്‍ ആയുധ ഉല്‍പാദന കേന്ദ്രങ്ങളും സെന്‍ട്രിഫ്യൂജ് ഉല്‍പാദന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി. ഇന്നലെ രാത്രി നതാന്‍സ് ആണവ കേന്ദ്രം വീണ്ടും ആക്രമിച്ചതായും അരാക്കിലെ പ്രവര്‍ത്തനരഹിതമായ ആണവ റിയാക്ടര്‍ ആക്രമിച്ചതായും ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. നതാന്‍സ് മേഖലയിലെ ആണവായുധ വികസന കേന്ദ്രം വ്യോമസേന ആക്രമിച്ചു. ഇറാനിലെ അരാക്കിലുള്ള പ്രവര്‍ത്തനരഹിതമായ ആണവ റിയാക്ടര്‍ ലക്ഷ്യമിട്ടും ആക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran nuclear sites
    Latest News
    ഫ്രീകിക്ക് ഗോളുമായി മെസ്സി; പോർട്ടോയെ തകർത്ത് ഇന്റർ മയാമി
    20/06/2025
    വർഷങ്ങൾക്ക് മുമ്പ് മരിച്ച ഡ്രൈവറുടെ കുടുംബത്തിന് സ്പോൺസർ വക ഇപ്പോഴും പണം, സൗദിയിൽനിന്ന് മറ്റൊരു കനിവിന്റെ കഥ
    19/06/2025
    ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കും – നെതന്യാഹു
    19/06/2025
    വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെ.കെ ലതികയുടെ പോസ്റ്റ്, വോട്ട് ചെയ്ത ഉടൻ മുക്കി
    19/06/2025
    യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version