Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 2
    Breaking:
    • ബീഫ് വിറ്റെന്ന് ആരോപിച്ച് തെലങ്കാനയിൽ മുസ്ലീം വയോധികനും പ്രായപൂർത്തിയാകാത്ത മകനും സംഘപരിവാർ പ്രവർത്തകരുടെ ആക്രമണം
    • വർഗീയ രാഷ്ട്രീയത്തിനെതിരെ വിധി എഴുതണമെന്ന് വിസ്‌ഡം
    • ‘ഫെമിനിച്ചി ഫാത്തിമ’ സിനിമ ചർച്ചയും ‘ഗാലക്റ്റിക് ലവ്’ പോസ്റ്റർ പ്രകാശനവും ജിദ്ദയിൽ സംഘടിപ്പിച്ചു
    • ഇറാനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന് ട്രംപ്; വിനാശകരമായ തിരിച്ചടി നൽകുമെന്ന് ഇറാനും
    • ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    പി.പി ദിവ്യ പോലീസിന് കീഴടങ്ങി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌29/10/2024 Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് കേസിൽ ഒളിവിലായിരുന്ന പ്രതി സി.പി.എം നേതാവ് പി.പി ദിവ്യ പോലീസിന് മുമ്പാകെ കീഴടങ്ങി. കണ്ണൂരിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെയാണ് പ്രതി കീഴടങ്ങിയത്. ദിവ്യയുടെ വീടിന് സമീപത്തെ കണ്ണപുരത്ത് വച്ചാണ് കീഴടങ്ങലുണ്ടായത്.

    കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റിനായി പോലീസ് നീക്കം ഊർജിതമാക്കിയിരുന്നു. കീഴടങ്ങുമ്പോൾ രണ്ടു സി.പി.എം പ്രവർത്തകരും ദിവ്യയോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം. പോലീസും ദിവ്യയും പരസ്പര ധാരണയോടെയാണ് കീഴടങ്ങൽ ഉണ്ടായതെന്നും ഇതിന് പിന്നിൽ ഉന്നത തല ഇടപെടൽ നടന്നതായും പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ കീഴടങ്ങലല്ല, പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയാണുണ്ടായതെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാർ അവകാശപ്പെട്ടു. പ്രതിക്ക് നിയമവിരുദ്ധമായ യാതൊരു ആനുകൂല്യവും നൽകിയിട്ടില്ലെന്നും കേസിൽ പ്രോസിക്യൂഷൻ സ്വീകരിച്ച ശക്തമായ നടപടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ ഇടയാക്കിയതെന്നും പോലീസ് ചൂണ്ടിക്കാട്ടി. എന്നാൽ, എവിടുന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പറയാൻ പോലീസ് തയ്യാറായില്ല. പ്രതിയെ കൊണ്ടുവരട്ടെ ബാക്കി കാര്യങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നായിരുന്നു പോലീസ് മറുപടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    police PP Divya surrendered
    Latest News
    ബീഫ് വിറ്റെന്ന് ആരോപിച്ച് തെലങ്കാനയിൽ മുസ്ലീം വയോധികനും പ്രായപൂർത്തിയാകാത്ത മകനും സംഘപരിവാർ പ്രവർത്തകരുടെ ആക്രമണം
    02/04/2026
    വർഗീയ രാഷ്ട്രീയത്തിനെതിരെ വിധി എഴുതണമെന്ന് വിസ്‌ഡം
    02/04/2026
    ‘ഫെമിനിച്ചി ഫാത്തിമ’ സിനിമ ചർച്ചയും ‘ഗാലക്റ്റിക് ലവ്’ പോസ്റ്റർ പ്രകാശനവും ജിദ്ദയിൽ സംഘടിപ്പിച്ചു
    02/04/2026
    ഇറാനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന് ട്രംപ്; വിനാശകരമായ തിരിച്ചടി നൽകുമെന്ന് ഇറാനും
    02/04/2026
    ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി
    02/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version