Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 22
    Breaking:
    • റാസൽഖൈമയിൽ കോൺസുലാർ സേവനം ഞായറാഴ്ച
    • യുവ എഴുത്തുകാരുടെ 20 ബെസ്റ്റ് സെല്ലർ പട്ടികയിൽ മലയാളി പെൺകുട്ടിയും
    • മഞ്ഞരേഖക്ക് അപ്പുറമുള്ള പ്രദേശങ്ങള്‍ ഇസ്രായില്‍ തകര്‍ക്കുന്നതായി ഹമാസ്
    • ഹമാസിന്റെ പോരാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കങ്ങള്‍ ഇസ്രായില്‍ സൈന്യം തകര്‍ക്കുന്നു
    • മംദാനിയെ വൈറ്റ് ഹൗസില്‍ ഊഷ്മളമായി സ്വീകരിച്ച് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാന് നഷ്ടപ്പെട്ടത് 11 സൈനികര്‍, 78 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/05/2025 World India-Pakistan 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Pakistan army
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്ലാമാബാദ്– ഓപ്പറേഷന്‍ സിന്ദൂരില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടതായും 78 പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ച് പാകിസ്ഥാന്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞാഴ്ച ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിലെ നഷ്ടം ഒടുവിൽ പാകിസ്ഥാന്‍ സമ്മതിച്ചു. സൈന്യത്തില്‍ നിന്ന് ആറു പേരും വ്യോമ സേനയിലെ 5 സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.

    നായിക് അബ്ദുല്‍ റഹ്‌മാന്‍, ലാന്‍സ് നായിക് ദിലവര്‍ ഖാന്‍, ലാന്‍സ് നായിക് ഇക്രമുള്ള, നായി വഖര്‍, ഖാലിദ്, ശിപായി മുഹമ്മദ് അദീല്‍ അക്ബര്‍. ശിപായി നിസാര്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ ഉസ്മാന്‍ യുസഫ്, ചീഫ് ടെക്‌നീഷ്യന്‍ ഔറഗസേബ്, സീനിയര്‍ ടെക്‌നീഷ്യന്‍ നജീബ്, കോര്‍പ്പറല്‍ ടെക്‌നീഷ്യന്‍ ഫറൂഖ്, സീനിയര്‍ ടെക്‌നീഷ്യന്‍ മുബഷിര്‍ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യ-പാകിസ്ഥാന്‍ ഡി.ജി.എം.ഒ തല ചർച്ചകൾ തിങ്കളാഴ്ച നടത്തിയതിന് പിന്നാലെയാണ് കൊല്ലപ്പെട്ട സൈനികരുടെ വിവരം പാകിസ്ഥാന്‍ പുറത്ത് വിടുന്നത്. ഹോട്ട്‌ലൈനിലൂടെയുള്ള ചര്‍ച്ച 45 മിനിറ്റോളം നീണ്ടു നിന്നു. മെയ് 7ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സേന പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. പിന്നീടുള്ള ദിവസങ്ങളില്‍ പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യ പ്രതിരോധിക്കുകയായിരുന്നു. മെയ് 10നാണ് ഇരു രാജ്യങ്ങളും വെടി നിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരില്‍ പാക് സൈനിക കേന്ദ്രങ്ങളും എയര്‍ ബേസുകളും കനത്ത നാശം നേരിട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India- Pakistan operation sindhoor Pakistan
    Latest News
    റാസൽഖൈമയിൽ കോൺസുലാർ സേവനം ഞായറാഴ്ച
    22/11/2025
    യുവ എഴുത്തുകാരുടെ 20 ബെസ്റ്റ് സെല്ലർ പട്ടികയിൽ മലയാളി പെൺകുട്ടിയും
    22/11/2025
    മഞ്ഞരേഖക്ക് അപ്പുറമുള്ള പ്രദേശങ്ങള്‍ ഇസ്രായില്‍ തകര്‍ക്കുന്നതായി ഹമാസ്
    22/11/2025
    ഹമാസിന്റെ പോരാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കങ്ങള്‍ ഇസ്രായില്‍ സൈന്യം തകര്‍ക്കുന്നു
    22/11/2025
    മംദാനിയെ വൈറ്റ് ഹൗസില്‍ ഊഷ്മളമായി സ്വീകരിച്ച് ട്രംപ്
    22/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version