1979 ല്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതിനു ശേഷമുള്ള ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി 88 അംഗ അസംബ്ലി പ്രസ്താവിച്ചു.
ഇറാനും യു.എസും ഇസ്രായിലും തമ്മിലുള്ള സംഘര്‍ഷം ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയും ബാഗ്ദാദിലെ യു.എസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണമുണ്ടാവുകയും ചെയ്തതോടെ ഇറാഖിലെ അമേരിക്കന്‍ പൗരന്മാര് എത്രയും വേഗം രാജ്യം വിടണമെന്ന് ബഗ്ദാദ് യു.എസ് എംബസി ആവശ്യപ്പെട്ടു.




