യുദ്ധാനന്തര ഗാസ ഭരിക്കുന്നതിന്റെ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റിയുടെ ആദ്യ യോഗം കയ്‌റോയിൽ നടന്നു.
രണ്ടാഴ്ച മുമ്പ് സിറിയയിൽ നിന്ന് ഇസ്രായിലി സൈനികർ ഏകദേശം 250 ആടുകളെ മോഷ്ടിച്ച് വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികളിലെ ഫാമുകളിലേക്ക് കടത്തിയതായി ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ട് ചെയ്തു.




