മധ്യ, വടക്കന്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജിയിലെ നിർണായക പോരാട്ടങ്ങൾ പൂർത്തിയായപ്പോൾ ബെൽജിയവും ഈജിപ്തും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.




