2023 ഒക്ടോബർ 7-ന് ഇസ്രായേൽ സൈന്യം ഗാസയിൽ ആക്രമണം തുടങ്ങിയതിനുശേഷം 18,000-ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായി യൂനിസെഫ് വ്യക്തമാക്കി. ഇത് പ്രതിദിനം ശരാശരി 28 കുട്ടികളുടെ മരണമാണ്
ഗാസ വെടിനിര്‍ത്തല്‍ സംബന്ധിച്ച ഹമാസിന്റെ നിര്‍ദേശത്തോടുള്ള ഇസ്രായിലിന്റെ പ്രതികരണം പ്രോത്സാഹജനകമല്ലെന്ന് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു.