വ്യാഴാഴ്ച അര്‍ധരാത്രി ഇസ്രായിലുമായി 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ലെബനോനികള്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലേക്കും ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലേക്കും മടങ്ങാന്‍ തുടങ്ങി.
ഗാസയിൽ ഇസ്രായിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശനമായ ഇറക്കുമതി നിയന്ത്രണങ്ങൾ യുദ്ധത്തിൽ അംഗവൈകല്യം സംഭവിച്ച ആയിരക്കണക്കിന് ഫലസ്തീനികളുടെ ജീവിതം നരകതുല്യമാക്കുന്നു.




