അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയ്ക്കും ഇസ്രായിൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനും വേണ്ടി ചാരപ്പണി നടത്തിയ ഇറാനി ശാസ്ത്രജ്ഞൻ ഇർഫാൻ ഷക്കൂർസാദെയെ വധശിക്ഷയ്ക്ക് വിധേയനാക്കി.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന നീക്കങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.




