സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതാണെന്നും സന്ദർശനത്തിനിടെ നിരവധി സാമ്പത്തിക, സൈനിക കരാറുകളിൽ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നതായും വിശകലന വിദഗ്ധർ പറയുന്നു. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പങ്ക് ഈ യാത്ര ഉയർത്തിക്കാട്ടും. ട്രംപ് ഭരണകൂടം യു.എ.ഇയെ അമേരിക്കയുടെ പ്രധാന പങ്കാളിയായും കാണുന്നു.
Saturday, July 26
Breaking:
- തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു; വിവാദ ഫോൺ സംഭാഷണം പുറത്തുവിട്ട നേതാവിനെ കോൺഗ്രസ് പുറത്താക്കി
- വീഞ്ഞിനേക്കാൾ വീര്യം; മാരുതി സുസുക്കി സ്വിഫ്റ്റിനെ കുറിച്ച് രസകരമായ 10 വസ്തുതകൾ
- ബിഹാറില്‍ ഹോം ഗാര്‍ഡ് പരീക്ഷയ്ക്കിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലന്‍സില്‍ കൂട്ടബലാത്സംഗം ചെയ്തു
- സാമ്പത്തിക തർക്കങ്ങൾക്കായി യുഎഇയിൽ പുതിയ പാപ്പരത്ത കോടതി
- പ്രവാസികൾക്ക് നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ സംരംഭകത്വ ശില്പശാല ഓഗസ്റ്റ് അഞ്ചിന്