അക്കാലത്തും ദൃഢമായ രാഷ്ട്രീയ നിലപാടുകളുള്ള ഒരാളായിരുന്നു സലിംകുമാർ. അടിയുറച്ച കെ.എസ്.യു. പ്രവർത്തകൻ. സൗഹൃദങ്ങളുടെയോ പദവിയുടെയോ പ്രശസ്തിയുടേയോ പേരിൽ തന്റെ ബോധ്യങ്ങൾ സലിംകുമാർ മറച്ചുപിടിച്ചിരുന്നില്ല. മാല്യങ്കര കോളേജ് അക്കാലത്ത് എസ്.എഫ്.ഐ.യുടെ ശക്തികേന്ദ്രമാണ്. അവിടെ കെ.എസ്.യു.ക്കാരനായി നിൽക്കുന്നതിൽ ലാഭമൊന്നുമില്ലായിരുന്നു. സലിംകുമാർ അത്തരം നഷ്ടങ്ങളെ വകവച്ചതേയില്ല; അന്നും പിന്നീടും.
Tuesday, June 9
Breaking:
- ലോകകപ്പ് ഫുട്ബോൾ: ഇറാൻ ആരാധകരുടെ ടിക്കറ്റ് ക്വോട്ട പിൻവലിച്ചു, കടുത്ത ആശങ്കയിൽ കാണികൾ
- ഫിഫ ലോകകപ്പ് ആവേശവുമായി നിസ്സ് അറേബ്യയുടെ ‘ധമാക്ക വേൾഡ്കപ്പ്’ ടൂർണമെന്റ് ജൂൺ 18ന്
- വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം
- വയറെരിഞ്ഞും തല പുകഞ്ഞുമുള്ള ചിരി; സൗഹൃദങ്ങളുടെയോ പദവിയുടെയോ പേരിൽ ബോധ്യങ്ങൾ മറച്ചുപിടിക്കാത്ത ഒരാൾ, സലീം കുമാറിനെ ഓർത്തെടുത്ത് സുനിൽ പി ഇളയിടം
- എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ ട്രംപിന്റെ നയം കോടതി റദ്ദാക്കി


