ഗാസ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവെച്ച നിർദേശത്തിലെ വ്യവസ്ഥകളിൽ ഹമാസ് വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാർ ഉണ്ടായിട്ടും ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങൾ തുടരുന്ന ലെബനോനിൽ സംഭവിക്കുന്നത് പോലെ, അറുപതു ദിവസത്തെ വെടിനിർത്തൽ കാലയളവിനുള്ള കരാർ ശക്തമല്ലെന്നും ഇസ്രായിലിന് വീണ്ടും ഗാസയെ ആക്രമിക്കാൻ സാധിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
Friday, August 14
Breaking:
- വീടിനകത്ത് കഞ്ചാവ് കൃഷി: കുവൈത്തി പൗരൻ അറസ്റ്റിൽ
- ഹോർമുസിൽ എണ്ണ ടാങ്കറിനു നേരെ ഡ്രോൺ ആക്രമണം
- സൗദി കിരീടാവകാശിയും യു.എസ് സൈനിക മേധാവിയും തമ്മിൽ ചർച്ച, പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണം
- ഇന്ത്യയിൽ രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യം, സമാധാനപരമായ വിപ്ലവം വേണം- സോനം വാങ്ചുക്ക്
- ജിദ്ദയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി മരിച്ചു





