ബെൽഗാമിൽ നിന്ന് അക്കേഷ്യ മരങ്ങൾ കയറ്റിക്കൊണ്ടുവരികയായിരുന്ന കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ സ്വദേശി അർജുനും (32) ലോറിയും അടക്കമാണ് പുഴയിൽ അപ്രത്യക്ഷനായിരുന്നത്.മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു
Monday, October 13
Breaking:
- വിവാഹമോചന നിരക്ക് കുറക്കാൻ നവദമ്പതികള്‍ക്ക് പ്രതിവര്‍ഷ ധനസഹായം പ്രഖ്യാപിച്ച് ഖത്തർ
- മക്കയിലും മദീനയിലും പുതിയ ഓഫീസുകള്‍ തുറന്ന് ടൂറിസം മന്ത്രാലയം
- ഹമാസിന്റെ നിരായുധീകരണം മാറ്റിവെച്ചതായി ഖത്തര്‍
- ഗാസയില്‍ ആഭ്യന്തര സംഘര്‍ഷം: നാലു പേര് കൊല്ലപ്പെട്ടു
- കേരള രാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷിയായ തലശ്ശേരി കേയീസ് ബംഗ്ലാവ് വിസ്മൃതിയിലേക്ക്, പൊളിച്ചുമാറ്റൽ തുടങ്ങി