ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) സ്വകാര്യ മേഖലയിലെ സ്വദേശികള്‍ക്ക് നടപ്പാക്കുന്ന പങ്കാളിത്ത പെന്ഷന് പദ്ധതി വിഹിതം ക്രമാനുഗതമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. പങ്കാളിത്ത പെന്ഷന് പദ്ധതി വിഹിതമായി അടിസ്ഥാന വേതനത്തിന്റെ 18 ശതമാനത്തിന് തുല്യമായ തുകയാണ് ഇതുവരെ ഗോസിയില്‍ അടക്കേണ്ടിയിരുന്നത്. ഇത് തൊഴിലാളിയും തൊഴിലുടമയും തുല്യമായാണ് വഹിക്കേണ്ടത്. ഇതനുസരിച്ച് തൊഴിലാളികള്‍ പെന്ഷന് പദ്ധതി വിഹിതമായി വേതനത്തിന്റെ ഒമ്പതു ശതമാനാണ് അടക്കേണ്ടിയിരുന്നത്.
Wednesday, September 2
Breaking:
- ജൂലിയൻ അൽവാരസ് അത്ലറ്റികോ മാഡ്രിഡിൽ തുടരും
- എ.പി പറഞ്ഞതിൽ ഒരു തെറ്റുമില്ല, സ്ത്രീകൾക്ക് നിയന്ത്രണം വേണമെന്നാണ് നിർദ്ദേശിച്ചത്- ടി.കെ ഹംസ
- ഹോർമുസ് കടലിടുക്കിൽ രണ്ട് നാവികർ കൊല്ലപ്പെട്ടതായി സൗദി; ആക്രമണം തുടരുന്നു
- കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട: കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ സ്വര്‍ണം പിടികൂടി
- ഇറാനിലുടനീളം ശക്തമായ അമേരിക്കൻ ആക്രമണങ്ങള്‍, ജോര്‍ദാനിലും കുവൈത്തിലും ബഹ്റൈനിലും ആക്രമണങ്ങള്‍ നടത്തി ഇറാന്റെ തിരിച്ചടി





