ഇരുപത്തിരണ്ടു മാസമായി തുടരുന്ന യുദ്ധം കാരണം രൂക്ഷമായ ജലക്ഷാമത്തില്‍ വലഞ്ഞ് ഗാസയിലെ ലക്ഷക്കണക്കിന് ഫലസ്തീന് കുടുംബങ്ങള്‍. ഗാസയിലെ പട്ടിണിപ്പാവങ്ങളായ നിവാസികളില്‍ പലരും കുടിവെള്ളത്തിനും ശുചിത്വ ആവശ്യങ്ങള്‍ക്കും വെള്ളം ശേഖരിക്കാനായി എല്ലാ ദിവസവും ദുരിതബാധിത പ്രദേശങ്ങളിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
Wednesday, July 29
Breaking:
- ബലാത്സംഗവും കൊലപാതകവും: സൗദിയിൽ പ്രവാസിക്ക് വധശിക്ഷ നടപ്പാക്കി
- സാമ്പത്തിക കേസും പക്ഷാഘാതവും യാത്രാവിലക്കും തളർത്തിയ പ്രവാസിക്ക് രക്ഷകനായി എം.എ യൂസഫലി; ഹൈദരാബാദ് സ്വദേശി നാട്ടിലേക്ക് മടങ്ങി
- വ്ലോഗർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി; അപകടനില തരണം ചെയ്തു, നാട്ടിലേക്ക് എത്തിക്കും
- മൂന്ന് പതിറ്റാണ്ട് പ്രവാസം, പങ്കജാക്ഷന് നാട്ടിലേക്ക്; തൃശൂര്‍ ജില്ലാ സൗഹൃദവേദി യാത്രയയപ്പ് നല്കി
- ഇറാഖിലെ തിരിച്ചടി സ്വയം പ്രതിരോധമെന്ന് സൗദി അറേബ്യ; ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി പി.എം.എഫ്




