ഇരുപത്തിരണ്ടു മാസമായി തുടരുന്ന യുദ്ധം കാരണം രൂക്ഷമായ ജലക്ഷാമത്തില്‍ വലഞ്ഞ് ഗാസയിലെ ലക്ഷക്കണക്കിന് ഫലസ്തീന് കുടുംബങ്ങള്‍. ഗാസയിലെ പട്ടിണിപ്പാവങ്ങളായ നിവാസികളില്‍ പലരും കുടിവെള്ളത്തിനും ശുചിത്വ ആവശ്യങ്ങള്‍ക്കും വെള്ളം ശേഖരിക്കാനായി എല്ലാ ദിവസവും ദുരിതബാധിത പ്രദേശങ്ങളിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
Tuesday, July 28
Breaking:
- ഹോർമുസ് മാതൃകയിൽ ബാബ് അൽമന്ദബ് കടലിടുക്ക് പിടിച്ചെടുക്കാൻ ഹൂത്തികൾ ശ്രമിക്കുന്നു: യെമൻ
- അഖിൽ മാരാർ ട്വന്റി20 വിട്ടു, സാബു ജേക്കബിനെതിരെ അതിരൂക്ഷ വിമർശനം
- ട്രാവൽ വ്ലോഗർ ദിൽഷാദിനെ പറ്റി ഇനിയും വിവരം ലഭിച്ചില്ല, അന്വേഷണം ഊർജിതമാക്കി പോലീസ്
- ഇറാനുമായി കൂടുതൽ ചർച്ച നടക്കുന്നു, മികച്ച ഫലം ലഭിക്കും-ഡോണൾഡ് ട്രംപ്
- തിരൂരങ്ങാടി സ്വദേശി ജിദ്ദയിൽ നിര്യാതനായി




