കഴിഞ്ഞ പത്ത് ദിവസങ്ങളിൽ, ഭാഷയുടെയും ആശയങ്ങളുടെയും ഒരു യുദ്ധവും നടന്നുകൊണ്ടിരുന്നു. ഈ കാലയളവിൽ, ഇന്ത്യയുടെ സൈന്യമാണ് അതിന്റെ ഭാഗത്തുനിന്ന് സംസാരിച്ചത്. രാഷ്ട്രീയ നേതൃത്വം മൗനം പാലിക്കാൻ തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര, സൈനിക വക്താക്കളായ ഖുറേഷി, വ്യോമിക സിംഗ് എന്നിവർ ഉപയോഗിച്ച ഭാഷ, ഏപ്രിൽ 22ന് മുമ്പും ശേഷവും ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം ഉപയോഗിച്ചിരുന്ന ഭാഷയിൽ നിന്ന് തികച്ചും വ്യത്യസ്തവും വിപരീതവുമായിരുന്നു.
Browsing: Pakisthan
പാകിസ്ഥാന് രക്ഷപ്പെടണം എന്നുണ്ടെങ്കിൽ അവിടുത്തെ ഭീകരവാദ കേന്ദ്രങ്ങൾ എല്ലാം നിർത്തലാക്കണം.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ ന്യൂദല്‍ഹിയും ഇസ്‌ലാമാബാദും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയത്.
അവളുടെ സഹോദരൻ പിന്നീട് ആശുപത്രിയിലും മരിച്ചു. കുട്ടികളുടെ മരണവാർത്ത ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമായിരുന്നുവെന്ന് ചക്ത്രു ഗ്രാമത്തിലെ കുടുംബ സുഹൃത്തും മുൻ അയൽക്കാരനുമായ ഫിയാസ് ദിവാൻ (30) പറഞ്ഞു.
ഇന്ത്യ എയർ-ടു-സർഫസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്
ഡ്രോൺ ആക്രമണങ്ങൾക്കെതിരെ ഫലപ്രദമായി തിരിച്ചടിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി.
അതേസമയം, മുഴുവൻ വിമാനതാവളങ്ങളും അടച്ചിടാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
സാംബ, പൂഞ്ച് തുടങ്ങിയ പ്രദേശങ്ങൾ കനത്ത ഷെല്ലാക്രമണത്തിന് വിധേയമാകുമ്പോഴാണ്, ജമ്മുവിനെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്
കശ്മീർ ഉൾപ്പെടെ സൗത്ത് ഏഷ്യയിൽ അശാന്തി പടർത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്ക് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ നീക്കങ്ങൾ പ്രേരകമാകും.