ചില മാധ്യമങ്ങളിൽ യു.എ.ഇ ഭാഷാശൈലിയും സാംസ്കാരിക ചിഹ്നങ്ങളും വളച്ചൊടിക്കപ്പെടുന്നതാണ് സ്വദേശികളല്ലാത്തവർ യു.എ.ഇ ശൈലയിൽ ചാനലുകളിൽ സംസാരിക്കുന്നത് വിലക്കാൻ കാരണം.
യു.എ.ഇ സമൂഹത്തിന്റെ ശരിയായ ഐഡന്റിറ്റി മറ്റുള്ളവരിൽ എത്തിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയതെന്നും അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് വ്യക്തമാക്കി.
Sunday, May 3
Breaking:
- ഇറാന് ഇതുവരെ വലിയ വില നല്‍കിയിട്ടില്ല, മോശമായി പെരുമാറിയാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്
- ആർ.എം.കെ റിയാദ് മലപ്പുറം ജില്ലാ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം
- ഹാജിമാർക്ക് തുണയായി ഫാർമസിസ്റ്റ് ഫോറത്തിന്റെ ഹജ് അസിസ്റ്റൻസ് സെൽ
- റിയാദ് എക്സ്പോ 2030; ഇമാം അബ്ദുൽ അസീസ് റിസർവിൽ വന്യജീവികളെ തുറന്നുവിട്ടു
- ഐപിഎൽ; ചെന്നൈയ്ക്കെതിരെ വീണ്ടും തോൽവി, പുറത്താവലിന്റെ ഭീഷണിയിൽ മുംബൈ


