ഗാസയില്‍ അഞ്ച് വയസിന് താഴെയുള്ള 2,700 ലേറെ കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന് അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി അറിയിച്ചു. പരിമിതമായ മെഡിക്കല്‍ സേവനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതിവേഗം വഷളാകുന്ന മാനുഷിക സാഹചര്യത്തിന്റെ അപകടകരമായ സൂചനയാണിത്. ഉത്തര ഗാസയില്‍ ഒരു മെഡിക്കല്‍ കേന്ദ്രം മാത്രമേ ഭാഗികമായി പ്രവര്‍ത്തിക്കുന്നുള്ളൂ. ഇന്ധന വിതരണം വളരെ കുറവാണ്. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ മാനുഷിക, മെഡിക്കല്‍ സേവനങ്ങളും നിര്‍ത്താന്‍ ഇടയാക്കുമെന്ന് ഫലസ്തീന് ന്യൂസ് ഏജന്‍സി പറഞ്ഞു.
Friday, June 13
Breaking:
- ഇറാന് തിരിച്ചടിക്കുന്നു, ഇസ്രായിലില്‍ മിസൈലാക്രമണം, തൊടുത്തുവിട്ടത് നൂറിലേറെ മിസൈലുകള്‍, തെല്‍അവീവില്‍ പതിച്ചു
- നെതന്യാഹു അവധിയിൽ, മൊസാദ് മേധാവി യുഎസിലേക്കു പോയി; ഇറാൻ വീണ ഇസ്രായിൽ കെണി ഇങ്ങനെ
- ദമാമിൽ ഒ.ഐ.സി.സി പരിപാടിക്ക് എത്തിയ കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാനായില്ല, രാത്രി തിരിച്ചുപോകും
- ലോകത്തുടനീളം ഇസ്രായിൽ എംബസികൾ അടച്ചു, ഇറാനിൽ ഇസ്രായിൽ നടത്തിയത് അതിനിഗൂഢ പദ്ധതി
- വിമാനപകടത്തിൽ സ്വപ്നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്നേഹിച്ച റോഷ്നിയും യാത്രയായി