കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 142 പേര് കൊല്ലപ്പെടുകയും 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അമേരിക്ക നിര്‍ദേശിക്കുകയും ഇത് ഇസ്രായില്‍ അംഗീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഗാസയില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.
Monday, December 1
Breaking:
- കെഎംസിസി സൂപ്പർ കപ്പ് സമ്മാന പദ്ധതി; സ്വിഫ്റ്റ് കാർ ഇബ്രാഹിം സുബ്ഹാന് കൈമാറി
- ഗാസയിലെ തുരങ്കങ്ങളില്‍ നിന്ന് പുറത്തുവന്ന നാലു പോരാളികളെ വധിച്ചതായി ഇസ്രായില്‍
- ബഹ്റൈനില്‍ ഗോള്‍ഡന്‍ വിസക്കുള്ള നിക്ഷേപ പരിധി കുറച്ചു
- സൗദി അറേബ്യയുടെ കാര്‍ഷിക കയറ്റുമതിയില്‍ 13 ശതമാനം വളര്‍ച്ച
- സൗദിയില്‍ അഞ്ചു ഡ്രൈവിംഗ് സ്കൂളുകള്‍ കൂടി സ്ഥാപിക്കുന്നു


