കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 142 പേര് കൊല്ലപ്പെടുകയും 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അമേരിക്ക നിര്‍ദേശിക്കുകയും ഇത് ഇസ്രായില്‍ അംഗീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഗാസയില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.
Saturday, October 11
Breaking:
- ‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളത്തിന് യുഎഇയിൽ വിലക്ക്
- ജെ.പി എന്ന വിപ്ലവ നക്ഷത്രം, ഓർമ്മകൾക്ക് നാലര പതിറ്റാണ്ട് പ്രായം
- വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപ്; ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക തീരുവ
- വെടിനിർത്തൽ കരാർ ഒപ്പിടൽ നാളെ ഈജിപ്തിൽ; ഗാസയിൽനിന്നും ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങി
- ഷാഫി പറമ്പിലിന്റെ മൂക്കിനു പൊട്ടൽ; ശസ്ത്രക്രിയക്ക് വിധേയനാക്കും