ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) സ്വകാര്യ മേഖലയിലെ സ്വദേശികള്‍ക്ക് നടപ്പാക്കുന്ന പങ്കാളിത്ത പെന്ഷന് പദ്ധതി വിഹിതം ക്രമാനുഗതമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. പങ്കാളിത്ത പെന്ഷന് പദ്ധതി വിഹിതമായി അടിസ്ഥാന വേതനത്തിന്റെ 18 ശതമാനത്തിന് തുല്യമായ തുകയാണ് ഇതുവരെ ഗോസിയില്‍ അടക്കേണ്ടിയിരുന്നത്. ഇത് തൊഴിലാളിയും തൊഴിലുടമയും തുല്യമായാണ് വഹിക്കേണ്ടത്. ഇതനുസരിച്ച് തൊഴിലാളികള്‍ പെന്ഷന് പദ്ധതി വിഹിതമായി വേതനത്തിന്റെ ഒമ്പതു ശതമാനാണ് അടക്കേണ്ടിയിരുന്നത്.
Monday, August 18
Breaking:
- കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസം കുറയുന്നതായി സർവ്വേ ഫലം
- കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം
- ആഴക്കടലിൽ മുങ്ങി നിവർന്ന് ഒന്നാമതെത്തി അബ്ദുള്ള ഖലീഫ അൽ മവദ്ധയുടെ ഡൈവിംഗ് ടീം
- റാസാത് റോയൽ ഫാമിലേക്ക് ഒരു സ്വപ്നയാത്ര; പച്ചപ്പിലേക്കും കിളി നാദങ്ങളിലേക്കും സന്ദർശകർക്ക് സ്വാഗതം
- ‘ട്രംപിനെ കാണാനെത്തിയത് പുടിന്റെ ബോഡി ഡബിള്‍, റഷ്യന്‍ പ്രസിഡന്റ് അലാസ്കയിലെത്തിയിട്ടില്ല’ ഇന്റര്‍നെറ്റില്‍ ചൂടേറിയ ചര്‍ച്ച