ഗാസയിലേക്ക് അനുവദിക്കുന്ന പരിമിതമായ സഹായം കപ്പൽ മുങ്ങിയതിനു ശേഷം ഒരു ലൈഫ് ബോട്ട് പോലെയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി. ഗാസയിൽ പട്ടിണി നേരിടുന്ന ആളുകൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതായി മിഡിൽ ഈസ്റ്റിനായുള്ള യു.എൻ സ്പെഷ്യൽ കോ-ഓർഡിനേറ്റർ സിഗ്രിഡ് കാഗ് പറഞ്ഞു. വിട പറയുന്നതിനു പകരം സ്വർഗത്തിൽ കാണാം എന്നാണ് ഗാസയിലെ ഫലസ്തീനികൾ ഇപ്പോൾ പരസ്പരം പറയുന്നതെന്ന് സിഗ്രിഡ് കാഗ് വ്യക്തമാക്കി.
Friday, August 14
Breaking:
- സൗദി കിരീടാവകാശിയും യു.എസ് സൈനിക മേധാവിയും തമ്മിൽ ചർച്ച, പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണം
- ഇന്ത്യയിൽ രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യം, സമാധാനപരമായ വിപ്ലവം വേണം- സോനം വാങ്ചുക്ക്
- ജിദ്ദയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി മരിച്ചു
- സൗദിയുടെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യത്തിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ
- പ്രതിസന്ധിക്കാലത്ത് ഒപ്പം നിന്നതിന് യൂസഫലിയെ അഭിനന്ദിച്ച് യു.എ.ഇ. പ്രസിഡന്റ്; ഷെയ്ഖ് മുഹമ്മദ് ലുലു സന്ദർശിച്ചു





