ജിദ്ദ – ഉത്തര ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ ഗ്രാമത്തില്‍ കുര്‍ദു യുവാവിന്റെ ഭാര്യമാര്‍ തമ്മില്‍ പൊരിഞ്ഞ അടി. സംഘര്‍ഷത്തിലേര്‍പ്പെട്ട ഭാര്യമാരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച യുവാവിനും ഭാര്യമാരിലൊരാളുടെ ഇടിയും തൊഴിയും അടിയും കിട്ടി. കുടുംബ കലഹത്തെ തുടര്‍ന്ന് രണ്ടാം ഭാര്യ അയോധന കലാഭ്യാസിയെ പോലെ ആദ്യ ഭാര്യയെ നിര്‍ത്താതെ ഇടിക്കുകയും അടിക്കുകയും തൊഴിക്കുകയും നിലത്ത് തള്ളിയിട്ട് മര്‍ദിക്കുകയുമായിരുന്നു. ഒഴിഞ്ഞുമാറി രക്ഷപ്പെടാന്‍ ശ്രമിച്ച ആദ്യ ഭാര്യയെ രണ്ടാം ഭാര്യ വിടാതെ പിന്തുടര്ന്ന് മര്‍ദനം തുടര്‍ന്നു. ഈ സമയത്ത് ഭര്‍ത്താവ് സമീപത്ത് നിര്‍മാണത്തിലുള്ള ഷെഡിന്റെ മേല്‍ക്കൂരയിലായിരുന്നു.
Tuesday, July 8
Breaking:
- “ലാറയുടെ റെക്കോർഡ് തകർക്കാൻ താൽപര്യമില്ല”; 367-ൽ ഇന്നിങ്സ് മതിയാക്കി വയാൻ മുൾഡർ
- തമിഴ്നാട്ടിൽ ട്രെയിൻ സ്കൂൾ വാനിലേക്ക് ഇടിച്ചുകയറി അപകടം: 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- ഗാസയില്‍ ഇസ്രായിലിന് കനത്ത തിരിച്ചടി: അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്
- ടെക്സസ് പ്രളയം: മരണസംഖ്യ 104 ആയി വർധിച്ചു
- ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നല്‍കണം- നെതന്യാഹു; നാമനിര്‍ദേശം സമര്‍പ്പിച്ചു