അബുദാബി – മൊറോക്കോയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ച കേസിലെ പ്രതിയായ യു.എ.ഇ പൗരന് സെയ്ഫ് സാലിം സെയ്ഫ് അലി അല്മഖ്ബാലിയെ (50) അബുദാബി ഫെഡറല്‍ കോടതി ഓഫ് അപ്പീല്‍സിന്റെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബര്‍ ശിക്ഷിച്ചു. പ്രതിക്ക് മൂന്ന് വര്‍ഷം തടവും 50 ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. കേസിന് ആസ്പദമായ കുറ്റകരമായ വീഡിയോ ഡിലീറ്റ് ചെയ്യാനും പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനും കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
Tuesday, July 14
Breaking:
- ലോകകപ്പ് സെമിയിലെ ‘മഹാ യുദ്ധം’: ഫ്രാൻസിന് മുൻപിൽ സ്പെയിൻ എന്ന വൻമതിൽ
- വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ ഫ്യൂച്ചർ ക്രാഫ്റ്റ് സേവനവുമായി കെ.എം.സി.സി
- ഹൃദയാഘാതം; തിരൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു
- വിമാനനിരക്ക് നിയന്ത്രിക്കാൻ ചട്ടം; സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം
- ട്രംപിന്റെ ‘ഹോർമുസ് നികുതി’ വെറും കടൽക്കൊള്ള; രൂക്ഷവിമർശനവുമായി ബ്രസീൽ പ്രസിഡന്റ്


