സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ സൈനിക താവളം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകര സംഘത്തിൽ ചേർന്ന സഹോദരന്മാരായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഅജ്ജൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ, സുലൈമാൻ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.
Friday, July 17
Breaking:
- ആറു മാസത്തിനിടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ രണ്ടര കോടിയോളം യാത്രക്കാര്‍
- ഇറാനെതിരായ യുദ്ധത്തിൽ ഖത്തർ പങ്കാളിയാകുമെന്ന ഇസ്രായിൽ വാദം പച്ചക്കള്ളം
- ഒ.ഐ.സി.സിയുടെ പ്രഥമ ഉമ്മൻ ചാണ്ടി മെമ്മോറിയൽ പുരസ്കാരം സി.ആർ. മഹേഷ് എം.എൽ.എയ്ക്ക് സമ്മാനിച്ചു; മന്ത്രി പി.സി. വിഷ്ണുനാഥ് പുരസ്കാര സമർപ്പണം നടത്തി
- നൂറ്റാണ്ടിലെ അപൂർവ്വ പ്രതിഭാസം: ഓഗസ്റ്റ് രണ്ടിന് സൗദി അറേബ്യയെ നിഴലിലാഴ്ത്തി സമ്പൂർണ്ണ സൂര്യഗ്രഹണം
- രണ്ട് റിയാലിന്റെ പേരില്‍ കൊലപാതകം: സൗദി പൗരന് 20 ദിവസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കും
