Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 12
    Breaking:
    • മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് “മലപ്പുറം മൊഞ്ച് “
    • നിര്‍മിത ബുദ്ധി പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സൗദിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനി
    • അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപയോഗത്തിന് ലക്ഷ്വറി വിമാനം സമ്മാനിക്കാന്‍ ഖത്തര്‍
    • ഇസ്രായിലി-അമേരിക്കന്‍ ബന്ദിയെ ഹമാസ് വിട്ടയച്ചു
    • വൈദ്യുതി മുടങ്ങിയതിന് സൗദി ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് നല്‍കിയത് 15.8 കോടി റിയാല്‍ നഷ്ടപരിഹാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഗാസയെ സമ്പൂർണ്ണമായി തുടച്ചുനീക്കും, ഫലസ്തീനികളെ ഈജിപ്തും ജോർദാനും സ്വീകരിക്കണമെന്ന് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/01/2025 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    List Of Executive Orders Signed By Trump
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്- ഗാസയെ പൂർണ്ണമായും ഇസ്രായിലിന്റെ ഭാഗമാക്കാനുള്ള നീക്കത്തിന് പിന്തുണമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസയെ സമ്പൂർണ്ണമായി വൃത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഈ മേഖലയിലുള്ള ഫലസ്തീനികളെ ഇസ്രായിലോ ജോർദാനോ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കാൻ ഇതാണ് വഴിയെന്നും ട്രംപ് പറഞ്ഞു. “നിങ്ങൾ ഒന്നര ലക്ഷത്തോളം ആളുകളെക്കുറിച്ചാണ് സംസാരിക്കുന്നത്, ഞങ്ങൾ അത് മുഴുവൻ വൃത്തിയാക്കുകയാണ്,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു, ഗാസയെ “പൊളിക്കൽ സ്ഥലം” എന്നാണ് ട്രംപ് വിളിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, ഇസ്രായിലിന് 2000 പൗണ്ട് ഭാരമുള്ള ബോംബുകൾ വിതരണം ചെയ്യാനുള്ള നീക്കം തടഞ്ഞ അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോ ബൈഡന്റ് തീരുമാനം റദ്ദാക്കി ട്രംപ് ഉത്തരവിട്ടു. ബോംബ് കൈമാറാനുള്ള നീക്കം തുടങ്ങിയതായും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    “ഞങ്ങൾ അവർക്ക് ബോംബുകൾ നൽകി. അവർ ആയുധങ്ങൾക്ക് പണം നൽകിയവരാണ്. വളരെക്കാലമായി അവർ ബോംബിനായി കാത്തിരിക്കുകയാണ്” ട്രംപ് എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    ഫലസ്തീൻ എൻക്ലേവിൽ, പ്രത്യേകിച്ച് ഗാസയിലെ റാഫയിൽ ഇസ്രായിൽ നടത്തുന്ന ആക്രമണം ഈ ബോംബുകൾ കൂടി പ്രയോഗിച്ചാൽ കൂടുതൽ തീവ്രമാകുമെന്നതിനാലാണ് ട്രംപ് ഇവയുടെ വിതരണം നിർത്തിവെച്ചത്.

    2,000 പൗണ്ട് ഭാരമുള്ള ഒരു ബോംബിന് കട്ടിയുള്ള കോൺക്രീറ്റും ലോഹവും കീറിമുറിച്ച് കൂടുതൽ സ്ഥലത്ത് നാശം വിതക്കാനാകും. 2023 ഒക്ടോബർ 7-ന് ശേഷം 2,000 പൗണ്ട് ഭാരമുള്ള ബോംബുകൾ അമേരിക്ക ഇസ്രായിലിന് നൽകിയിരുന്നു. പിന്നീട് ഇവയുടെ കയറ്റുമതി നിർത്തിവെക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Palastine Trump
    Latest News
    മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് “മലപ്പുറം മൊഞ്ച് “
    12/05/2025
    നിര്‍മിത ബുദ്ധി പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സൗദിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനി
    12/05/2025
    അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപയോഗത്തിന് ലക്ഷ്വറി വിമാനം സമ്മാനിക്കാന്‍ ഖത്തര്‍
    12/05/2025
    ഇസ്രായിലി-അമേരിക്കന്‍ ബന്ദിയെ ഹമാസ് വിട്ടയച്ചു
    12/05/2025
    വൈദ്യുതി മുടങ്ങിയതിന് സൗദി ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് നല്‍കിയത് 15.8 കോടി റിയാല്‍ നഷ്ടപരിഹാരം
    12/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.