Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    • ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    • അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    • ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ഒമാന്‍ മസ്ജിദ് വെടിവെപ്പ്: അക്രമികളെ തിരിച്ചറിഞ്ഞു, മൂന്നു സഹോദരങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/07/2024 Latest Oman 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മസ്‌കത്തിലെ വാദി അല്‍കബീറില്‍ ഐ.എസ് ഭീകരര്‍ വെടിവെപ്പ് നടത്തിയ അലി ബിന്‍ അബീത്വാലിബ് മസ്ജിദിനു സമീപം നിലയുറപ്പിച്ച സുരക്ഷാ സൈനികര്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത് – മസ്‌കത്തിനു സമീപം വാദി അല്‍കബീറില്‍ അലി ബിന്‍ അബീത്വാലിബ് മസ്ജിദില്‍ വെടിവെപ്പ് നടത്തിയ അക്രമികളെ തിരിച്ചറിഞ്ഞതായി ഒമാന്‍ പോലീസ് അറിയിച്ചു. സഹോദരന്മാരായ മൂന്നു ഒമാനി യുവാക്കളാണ് ആക്രമണം നടത്തിയത്. സുരക്ഷാ സൈനികരെ ചെറുക്കാന്‍ വാശികാണിച്ചതിന്റെ ഫലമായി മൂവരും കൊല്ലപ്പെടുകയായിരുന്നു. ഭീകരവാദ, തീവ്രവാദ ആശയങ്ങള്‍ അക്രമികളെ സ്വാധീനിച്ചതായി അന്വേഷണങ്ങളില്‍ വ്യക്തമായതായും ഒമാന്‍ പോലീസ് പറഞ്ഞു.


    തിങ്കളാഴ്ച രാത്രിയാണ് വാദി അല്‍കബീറിലെ മസ്ജിദ് കോംപൗണ്ടില്‍ മൂന്നംഗ സംഘം വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ ഇന്ത്യക്കാരനും നാലു പാക്കിസ്ഥാനികളും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നു ആയുധധാരികളും കൊല്ലപ്പെടുകയായിരുന്നു. വെടിവെപ്പില്‍ വിവിധ രാജ്യക്കാരായ 28 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇക്കൂട്ടത്തില്‍ നാലു പേര്‍ പോലീസുകാരും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഐ.എസിനു കീഴിലെ മൂന്നു ചാവേര്‍ പോരാളികളാണ് മസ്ജിദില്‍ വിശ്വാസികള്‍ക്കു നേരെ നിറയൊഴിച്ചതെന്നും തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ഇവര്‍ പോലീസുമായി ഏറ്റുമുട്ടിയതായും ഐ.എസ് പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Oman
    Latest News
    പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    03/07/2025
    കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    03/07/2025
    ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    03/07/2025
    അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    03/07/2025
    ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version