നിലമ്പൂർ: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമായ ഒരു വിധിയെഴുത്തിന് സാക്ഷ്യം വഹിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. 2025 ജൂൺ 19-ന് നടക്കാനിരിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ്, പി.വി. അൻവർ, എൻഡിഎ എന്നിവർ വീറോടെ മത്സരിക്കുന്നുണ്ടെങ്കിലും, ഏറ്റവും തീവ്രമായ പോരാട്ടം എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും തമ്മിലാണ്. രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്ന ഈ മണ്ഡലത്തിൽ, എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട് തുറന്നുസംസാരിച്ചു.
റിപ്പോർട്ട്/അഭിമുഖം: താഹ കൊല്ലേത്ത്
കാമറ: ഡോ. മുബാറക്ക് സാനി
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group